Thursday, 2 April 2015

ആരെയും അമിതമായി മഹത്വവൽക്കരിക്കരുത് എന്നാൽ സത്യവിശ്വാസികൾക്ക് നന്മ ആഗ്രഹിക്കുക

ആരെയും അമിതമായി മഹത്വവൽക്കരിക്കരുത് എന്നാൽ എല്ലാവർക്കും നന്മ ആഗ്രഹിക്കുക
صحيح البخاري     
كتاب الجنائز
SAHIH UL BUKHARI KITHAB UL JANAAIZ HADITH 6
ബുഖാരി ഹദീസ് 6 മയ്യിത്ത്‌ സംസ്ക്കരണം
حَدَّثَنَا يَحْيَى بْنُ بُكَيْرٍ، حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، قَالَ أَخْبَرَنِي خَارِجَةُ بْنُ زَيْدِ بْنِ ثَابِتٍ، أَنَّ أُمَّ الْعَلاَءِ ـ امْرَأَةً مِنَ الأَنْصَارِ ـ بَايَعَتِ النَّبِيَّ صلى الله عليه وسلم أَخْبَرَتْهُ أَنَّهُ اقْتُسِمَ الْمُهَاجِرُونَ قُرْعَةً فَطَارَ لَنَا عُثْمَانُ بْنُ مَظْعُونٍ، فَأَنْزَلْنَاهُ فِي أَبْيَاتِنَا، فَوَجِعَ وَجَعَهُ الَّذِي تُوُفِّيَ فِيهِ، فَلَمَّا تُوُفِّيَ وَغُسِّلَ وَكُفِّنَ فِي أَثْوَابِهِ، دَخَلَ رَسُولُ اللَّهِ صلى الله عليه وسلم فَقُلْتُ رَحْمَةُ اللَّهِ عَلَيْكَ أَبَا السَّائِبِ، فَشَهَادَتِي عَلَيْكَ لَقَدْ أَكْرَمَكَ اللَّهُ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏"‏ وَمَا يُدْرِيكِ أَنَّ اللَّهَ قَدْ أَكْرَمَهُ ‏"‏‏.‏ فَقُلْتُ بِأَبِي أَنْتَ يَا رَسُولَ اللَّهِ فَمَنْ يُكْرِمُهُ اللَّهُ فَقَالَ ‏"‏ أَمَّا هُوَ فَقَدْ جَاءَهُ الْيَقِينُ، وَاللَّهِ إِنِّي لأَرْجُو لَهُ الْخَيْرَ، وَاللَّهِ مَا أَدْرِي ـ وَأَنَا رَسُولُ اللَّهِ ـ مَا يُفْعَلُ بِي ‏"‏‏.‏ قَالَتْ فَوَاللَّهِ لاَ أُزَكِّي أَحَدًا بَعْدَهُ أَبَدًا
ഉമ്മുല്‍അലാ  എന്ന അന്‍സാരി വനിത പറയുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംയുമായി ഉടമ്പടി ചെയ്ത സ്ത്രീകളില്‍പ്പെട്ടവരാണവര്‍   മുഹാജിറുകളുടെ സംരക്ഷണത്തിന് അന്‍സാരികള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഉസ്മാനുബ്നു മള്ഊനിനെയായിരുന്നു. അദ്ദേഹത്തെ ഞങ്ങളുടെ വീട്ടില്‍ താമസിപ്പിച്ചു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിനു ഒരു രോഗം ബാധിക്കുകയും ആ രോഗത്തിൽ അദ്ദേഹം മരിക്കുകയുണ്ടായി. മരിച്ചപ്പോള്‍ അദ്ദേഹത്തെ കുളിപ്പിക്കപ്പെടുകയും തന്റെ വസ്ത്രങ്ങളില്‍ തന്നെ കഫന്‍ ചെയ്യപ്പെടുകയും ചെയ്തു അപ്പോള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  അവിടെ കടന്നു വന്നു. ഞാന്‍ പറഞ്ഞു: അല്ലയോ അബൂസ്സാഇബ്! (ഉസ്മാനുബ്നുമള് ഊന്റെ മറ്റൊരു നാമം) അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കളെ അല്ലാഹു ബഹുമാനിച്ചിരിക്കുന്നുവെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. ഇത് കേട്ട് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  ചോദിച്ചു. അല്ലാഹു അദ്ദേഹത്തെ ബഹുമാനിച്ചുവെന്ന് നിനക്കെങ്ങിനെ അറിയാം? ഞാന്‍ പ്രത്യുത്തരം നല്‍കി. പ്രാവാചകരേ! എന്റെ പിതാവ് താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. അദ്ദേഹത്തെ അല്ലാഹു ബഹുമാനിച്ചില്ലെങ്കില്‍ ആരെയാണ് ബഹുമാനിക്കുക? നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  അരുളി: അദ്ദേഹത്തെ യഖീന്‍-മരണം- സമീപിച്ചു. അല്ലാഹു സത്യം. നിശ്ചയം ഞാന്‍ അദ്ദേഹത്തിന് നന്മ പ്രതീക്ഷിക്കുന്നു. എന്നാല്‍ ദൈവദൂതനായിട്ടുകൂടി എന്റെ കാര്യത്തില്‍ പോലും എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല- മറ്റൊരു നിവേദനത്തില്‍ എന്നെ എന്താണ് ചെയ്യുക എന്നാണ്
ഉമ്മുല്‍ അലാ   പറയുന്നു: ഞാന്‍ അതിനുശേഷം ഒരിക്കലും ആരേയും പരിശുദ്ധപ്പെടുത്താറില്ല
……………………………………..
ഈ  ഹദീസിന്റെ വിശദീകരണത്തിൽ ഫത്ഹുൽ ബാരിയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു
قَوْلُهُ     مَا يُفْعَلُ بِي     فِي رِوَايَةِ الْكُشْمِيهَنِيِّ       بِهِ
കുഷ്മീഹനിയുടെ റിപ്പോർട്ടിൽ മാ യുഫ്അലു ബീ    എന്നെ കൊണ്ട് എന്താണ് ചെയ്യുക  എന്നതിന് പകരം   യുഫ്അലു  ബിഹീ  അദ്ദേഹത്തിനെ കൊണ്ട് എന്താണ് ചെയ്യുക എന്നാണുള്ളത് 
.........................................................................................
وَرُوِّينَاهَا فِي مُسْنَدِ عَبْدِ بْنِ حُمَيْدٍ ، قَالَ : أَخْبَرَنَا عَبْدُ الرَّزَّاقِ ، وَلَفْظُهُ : فَوَاللَّهِ مَا أَدْرِي وَأَنَا رَسُولُ اللَّهِ مَا يُفْعَلُ بِي وَلَا بِكُمْ
അബ്ദു ബ്നു ഹുമൈദിന്റെ മുസ്നദിൽ പറയന്നു    നമ്മോടു അബ്ദു റസാഖ് പറഞ്ഞു   അവിടെ അലാഹുവിന്റെ റസൂൽ പറഞ്ഞത് ഇപ്രകാരമാണ്
فَوَاللَّهِ مَا أَدْرِي وَأَنَا رَسُولُ اللَّهِ مَا يُفْعَلُ بِي وَلَا بِكُمْ
അല്ലാഹുവാണ സത്യം   ഞാൻ അല്ലാഹുവിന്റെ  റസൂലാണ് , എന്നാലും നിങ്ങളെ കൊണ്ടും എന്നെ കൊണ്ടും എന്താണ് പ്രവർത്തിക്കുക എന്ന് എനിക്കറിയില്ല
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَلِكَ مُوَافَقَةً لِقَوْلِهِ تَعَالَى فِي سُورَةِ الْأَحْقَافِ
  قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇങ്ങനെ പറഞ്ഞത് സൂറത്തുൽ അഹ്ഖാഫിലെ 9 ആം ആയത്തിന് അനുസ്ര്തമായാണ്  
അഹ്ഖാഫ് 9 കാണുക
قُلْ مَا كُنتُ بِدْعًا مِّنْ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ وَمَا أَنَا إِلَّا نَذِيرٌ مُّبِينٌ
 പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു
وَكَانَ ذَلِكَ قَبْلَ نُزُولِ قَوْلِهِ تَعَالَى : لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ لِأَنَّ الْأَحْقَافَ مَكِّيَّةٌ ، وَسُورَةُ الْفَتْحِ مَدَنِيَّةٌ بِلَا خِلَافٍ فِيهِمَا
എന്നാൽ നബി ഇങ്ങനെ പറഞ്ഞത്  സൂറത്തുൽ ഫത്ഹിലെ  താഴെ വചനങ്ങൾ അവതരിപ്പിക്കപ്പെടുന്നതിനു മുമ്പായിരുന്നു
إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا
لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيمًا
وَيَنصُرَكَ اللَّهُ نَصْرًا عَزِيزًا
തീര്‍ച്ചയായും നിനക്ക്‌ നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു.
നിന്‍റെ പാപത്തില്‍ നിന്ന്‌ മുമ്പ്‌ കഴിഞ്ഞുപോയതും പിന്നീട്‌ ഉണ്ടാകുന്നതും അല്ലാഹു നിനക്ക്‌ പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക്‌ നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന്‌ വേണ്ടിയുമാകുന്നു അത്‌.
അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക്‌ നല്‍കാന്‍ വേണ്ടിയും
സൂറത്തുൽ അഹ്ഖാഫ് മക്കിയ്യും സൂറത്തുൽ ഫത്ഹു  മദനിയ്യും ആണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല
وَقَدْ ثَبَتَ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ
കൂടാതെ ഞാനാണ് സ്വർഗ്ഗത്തിൽ ആദ്യം പ്രവേശിക്കുക എന്ന നബി വചനവും സ്ഥിരപ്പെട്ടതാണ്

കുറിപ്പ്:    നബിമാരും പ്രത്യേകമായി നബി അറിയിച്ച് തന്നവരും സ്വർഗ്ഗത്തിലാണ് എന്ന് ഉറപ്പാണെങ്കിലും മറ്റുള്ളവര അവർ എത്ര മഹാന്മാരാണ് എന്ന് നമുക്ക് തോന്നിയാലും സ്വർഗ്ഗത്തിലാണ് എന്ന് ഉറപ്പിച്ചു പറയരുത് എന്ന് 'മനസ്സിലാക്കാം എന്നാൽ എല്ലാ മുസ്ലിംകളെ സംബന്ധിച്ചും നന്മ ആഗ്രഹിക്കയും നന്മ വരുന്നതിനായി ദുആ ചെയ്യുകയും വേണം . ചില സ്വഹാബാക്കെളെആരെയും അമിതമായി മഹത്വവൽക്കരിക്കരുത് എന്നാൽ എല്ലാവർക്കും നന്മ ആഗ്രഹിക്കുക
صحيح البخاري     
كتاب الجنائز
SAHIH UL BUKHARI KITHAB UL JANAAIZ HADITH 6
ബുഖാരി ഹദീസ് 6 മയ്യിത്ത്‌ സംസ്ക്കരണം
حَدَّثَنَا يَحْيَى بْنُ بُكَيْرٍ، حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، قَالَ أَخْبَرَنِي خَارِجَةُ بْنُ زَيْدِ بْنِ ثَابِتٍ، أَنَّ أُمَّ الْعَلاَءِ ـ امْرَأَةً مِنَ الأَنْصَارِ ـ بَايَعَتِ النَّبِيَّ صلى الله عليه وسلم أَخْبَرَتْهُ أَنَّهُ اقْتُسِمَ الْمُهَاجِرُونَ قُرْعَةً فَطَارَ لَنَا عُثْمَانُ بْنُ مَظْعُونٍ، فَأَنْزَلْنَاهُ فِي أَبْيَاتِنَا، فَوَجِعَ وَجَعَهُ الَّذِي تُوُفِّيَ فِيهِ، فَلَمَّا تُوُفِّيَ وَغُسِّلَ وَكُفِّنَ فِي أَثْوَابِهِ، دَخَلَ رَسُولُ اللَّهِ صلى الله عليه وسلم فَقُلْتُ رَحْمَةُ اللَّهِ عَلَيْكَ أَبَا السَّائِبِ، فَشَهَادَتِي عَلَيْكَ لَقَدْ أَكْرَمَكَ اللَّهُ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏"‏ وَمَا يُدْرِيكِ أَنَّ اللَّهَ قَدْ أَكْرَمَهُ ‏"‏‏.‏ فَقُلْتُ بِأَبِي أَنْتَ يَا رَسُولَ اللَّهِ فَمَنْ يُكْرِمُهُ اللَّهُ فَقَالَ ‏"‏ أَمَّا هُوَ فَقَدْ جَاءَهُ الْيَقِينُ، وَاللَّهِ إِنِّي لأَرْجُو لَهُ الْخَيْرَ، وَاللَّهِ مَا أَدْرِي ـ وَأَنَا رَسُولُ اللَّهِ ـ مَا يُفْعَلُ بِي ‏"‏‏.‏ قَالَتْ فَوَاللَّهِ لاَ أُزَكِّي أَحَدًا بَعْدَهُ أَبَدًا
ഉമ്മുല്‍അലാ റ എന്ന അന്‍സാരി വനിത പറയുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംയുമായി ഉടമ്പടി ചെയ്ത സ്ത്രീകളില്‍പ്പെട്ടവരാണവര്‍ മുഹാജിറുകളുടെ സംരക്ഷണത്തിന് അന്‍സാരികള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഉസ്മാനുബ്നു മള്ഊനിനെയായിരുന്നു. അദ്ദേഹത്തെ ഞങ്ങളുടെ വീട്ടില്‍ താമസിപ്പിച്ചു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിനു ഒരു രോഗം ബാധിക്കുകയും ആ രോഗത്തിൽ അദ്ദേഹം മരിക്കുകയുണ്ടായി. മരിച്ചപ്പോള്‍ അദ്ദേഹത്തെ കുളിപ്പിക്കപ്പെടുകയും തന്റെ വസ്ത്രങ്ങളില്‍ തന്നെ കഫന്‍ ചെയ്യപ്പെടുകയും ചെയ്തു അപ്പോള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അവിടെ കടന്നു വന്നു. ഞാന്‍ പറഞ്ഞു: അല്ലയോ അബൂസ്സാഇബ്! (ഉസ്മാനുബ്നുമള് ഊന്റെ മറ്റൊരു നാമം) അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കളെ അല്ലാഹു ബഹുമാനിച്ചിരിക്കുന്നുവെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. ഇത് കേട്ട് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ചോദിച്ചു. അല്ലാഹു അദ്ദേഹത്തെ ബഹുമാനിച്ചുവെന്ന് നിനക്കെങ്ങിനെ അറിയാം? ഞാന്‍ പ്രത്യുത്തരം നല്‍കി. പ്രാവാചകരേ! എന്റെ പിതാവ് താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. അദ്ദേഹത്തെ അല്ലാഹു ബഹുമാനിച്ചില്ലെങ്കില്‍ ആരെയാണ് ബഹുമാനിക്കുക? നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: അദ്ദേഹത്തെ യഖീന്‍-മരണം- സമീപിച്ചു. അല്ലാഹു സത്യം. നിശ്ചയം ഞാന്‍ അദ്ദേഹത്തിന് നന്മ പ്രതീക്ഷിക്കുന്നു. എന്നാല്‍ ദൈവദൂതനായിട്ടുകൂടി എന്റെ കാര്യത്തില്‍ പോലും എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല- മറ്റൊരു നിവേദനത്തില്‍ എന്നെ എന്താണ് ചെയ്യുക എന്നാണ് –
ഉമ്മുല്‍ അലാ റ പറയുന്നു: ഞാന്‍ അതിനുശേഷം ഒരിക്കലും ആരേയും പരിശുദ്ധപ്പെടുത്താറില്ല
……………………………………..
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഫത്ഹുൽ ബാരിയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു
قَوْلُهُ مَا يُفْعَلُ بِي فِي رِوَايَةِ الْكُشْمِيهَنِيِّ بِهِ
കുഷ്മീഹനിയുടെ റിപ്പോർട്ടിൽ മാ യുഫ്അലു ബീ എന്നെ കൊണ്ട് എന്താണ് ചെയ്യുക എന്നതിന് പകരം യുഫ്അലു ബിഹീ അദ്ദേഹത്തിനെ കൊണ്ട് എന്താണ് ചെയ്യുക എന്നാണുള്ളത് 
.........................................................................................
وَرُوِّينَاهَا فِي مُسْنَدِ عَبْدِ بْنِ حُمَيْدٍ ، قَالَ : أَخْبَرَنَا عَبْدُ الرَّزَّاقِ ، وَلَفْظُهُ : فَوَاللَّهِ مَا أَدْرِي وَأَنَا رَسُولُ اللَّهِ مَا يُفْعَلُ بِي وَلَا بِكُمْ
അബ്ദു ബ്നു ഹുമൈദിന്റെ മുസ്നദിൽ പറയന്നു നമ്മോടു അബ്ദു റസാഖ് പറഞ്ഞു അവിടെ അലാഹുവിന്റെ റസൂൽ പറഞ്ഞത് ഇപ്രകാരമാണ്
فَوَاللَّهِ مَا أَدْرِي وَأَنَا رَسُولُ اللَّهِ مَا يُفْعَلُ بِي وَلَا بِكُمْ
അല്ലാഹുവാണ സത്യം ഞാൻ അല്ലാഹുവിന്റെ റസൂലാണ് , എന്നാലും നിങ്ങളെ കൊണ്ടും എന്നെ കൊണ്ടും എന്താണ് പ്രവർത്തിക്കുക എന്ന് എനിക്കറിയില്ല
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَلِكَ مُوَافَقَةً لِقَوْلِهِ تَعَالَى فِي سُورَةِ الْأَحْقَافِ
  قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇങ്ങനെ പറഞ്ഞത് സൂറത്തുൽ അഹ്ഖാഫിലെ 9 ആം ആയത്തിന് അനുസ്ര്തമായാണ്  
അഹ്ഖാഫ് 9 കാണുക
قُلْ مَا كُنتُ بِدْعًا مِّنْ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ وَمَا أَنَا إِلَّا نَذِيرٌ مُّبِينٌ
 പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു
وَكَانَ ذَلِكَ قَبْلَ نُزُولِ قَوْلِهِ تَعَالَى : لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ لِأَنَّ الْأَحْقَافَ مَكِّيَّةٌ ، وَسُورَةُ الْفَتْحِ مَدَنِيَّةٌ بِلَا خِلَافٍ فِيهِمَا
എന്നാൽ നബി ഇങ്ങനെ പറഞ്ഞത് സൂറത്തുൽ ഫത്ഹിലെ താഴെ വചനങ്ങൾ അവതരിപ്പിക്കപ്പെടുന്നതിനു മുമ്പായിരുന്നു 
إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا
لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيمًا
وَيَنصُرَكَ اللَّهُ نَصْرًا عَزِيزًا
തീര്‍ച്ചയായും നിനക്ക്‌ നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു.
നിന്‍റെ പാപത്തില്‍ നിന്ന്‌ മുമ്പ്‌ കഴിഞ്ഞുപോയതും പിന്നീട്‌ ഉണ്ടാകുന്നതും അല്ലാഹു നിനക്ക്‌ പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക്‌ നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന്‌ വേണ്ടിയുമാകുന്നു അത്‌.
അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക്‌ നല്‍കാന്‍ വേണ്ടിയും
സൂറത്തുൽ അഹ്ഖാഫ് മക്കിയ്യും സൂറത്തുൽ ഫത്ഹു മദനിയ്യും ആണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല
وَقَدْ ثَبَتَ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ
 أَنَا أَوَّلُ مَنْ يَدْخُلُ الْجَنَّةَ
കൂടാതെ ഞാനാണ് സ്വർഗ്ഗത്തിൽ ആദ്യം പ്രവേശിക്കുക എന്ന നബി വചനവും സ്ഥിരപ്പെട്ടതാണ്

കുറിപ്പ് മുകളിലെ വിശദീകരണത്തിൽ നിന്നും നബി സ്വർഗ്ഗത്തിലാണ് എന്ന് ഉറപ്പാണെങ്കിലും മറ്റുള്ളവര അവർ എത്ര മഹാന്മാരാണ് എന്ന് നമുക്ക് തോന്നിയാലും സ്വർഗ്ഗത്തിലാണ് എന്ന് ഉറപ്പിച്ചു പറയരുത് എന്ന് 'മനസ്സിലാക്കാം എന്നാൽ എല്ലാ മുസ്ലിംകളെ സംബന്ധിച്ചും നന്മ ആഗ്രഹിക്കയും നന്മ വരുന്നതിനായി ദുആ ചെയ്യുകയും വേണം . ചിലെരെ സംബന്ധിച്ച്
പേരെടുത്ത് നബി അവർ സ്വർഗ്ഗത്തിലാണ് എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്
(അബ്ബാസ് പറമ്പാടൻ 8848787706)




  

No comments:

Post a Comment