Friday, 20 October 2017

ഭാഗം 2- അനുവദനീയമോ നിഷിദ്ധമോ എന്ന് വ്യക്തമാകാത്ത ശുബുഹത് ആയ കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക


MODULE 09 /08.10.2017

ഇബ്നു റജബ് അൽ ഹമ്പലി റഹിമഹുല്ലാഹിയുടെ(ഹിജ്ര 736 - 795 ജാമിഉൽ ഉലൂമി വൽ ഹികം എന്ന ഗ്രൻഥത്തിൽ നിന്ന് :
جامع العلوم والحكم
ابن رجب الحنبلي

(ജാമിഉൽ ഉലൂമി വൽ ഹികം…
ഗ്രന്ഥകർത്താവിന്റെ മുഴുവൻ പേര് , ഇമാം ഹാഫിദ് അല്ലാമ സൈനുദ്ധീൻ അബ്ദുൽ റഹ്മാൻ ബിൻ അഹ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസൻ ബിൻ മുഹമ്മദ്‌ ബിൻ അബിൽ ബരകാത് അൽ ബാഗ്ദാദീ അൽ ദമഷ്ഖീ അബുൽ ഫറജ് ഇബ്നു റജബ് എന്നാകുന്നു . ലോകം അറിയപ്പെട്ട ഹദീസ് , ഫിഖ്ഹ് പണ്ഡിതനായിരുന്നു അദ്ദേഹം .ഹംബലി മദ്ഹബ് കാരനായിരുന്നു ഇബ്നു റജബ് . ബാഗ്ദാദിലെ അസ്സലാം എന്ന പട്ടണത്തിൽ ഹിജ്ര 736 റബീഉൽ അവ്വൽ മാസത്തിൽ ( എട്ടാം നൂറ്റാണ്ടിൽ) ആണ് അദ്ദേഹം ജനിച്ചത്)
ഇമാം നവവിയുടെ 40 ഹദീസും 10 ഹദീസും കൂട്ടി ചേർത്താണ്
 ഈ ഹദീസുകളുടെ ശറഹ് ആയ  ഈ ഗ്രൻഥം രചിച്ചുട്ടുള്ളത് )

الْحَدِيثُ الْحَادِيَ عَشَرَ 
പതിനൊന്നാം  നമ്പർ ഹദീസ്  
عَنِ الْحَسَنِ بْنِ عَلِيٍّ سِبْطِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَرَيْحَانَتِهِ رَضِيَ اللَّهُ عَنْهُ قَالَ : حَفِظْتُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ رَوَاهُ النَّسَائِيُّ وَالتِّرْمِذِيُّ ، وَقَالَ : حَسَنٌ صَحِيحٌ 
ആശയ സംഗ്രഹം : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരക്കുട്ടി ഹസൻ റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു :  ഞാൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് ' നിനക്ക് സംശയമുള്ളതു ഉപേക്ഷിച്ചു നിനക്ക് സംശയമില്ലാത്തതു സ്വീകരിക്കുക' എന്ന വചനം മന:പാഠമാക്കി/ഓർമ്മിച്ചു.നസാഇയും തിർമുദിയും ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.തിർമുദി ഇ ഹദീസ് ഹസൻ സ്വഹീഹ് ആണെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു.
..................................
وَهَذَا الْحَدِيثُ قِطْعَةٌ مِنْ حَدِيثٍ طَوِيلٍ فِيهِ ذِكْرُ قُنُوتِ الْوَتْرِ ، وَعِنْدَ التِّرْمِذِيِّ وَغَيْرِهِ زِيَادَةٌ فِي هَذَا الْحَدِيثِ وَهِيَ " فَإِنَّ الصِّدْقَ طُمَأْنِينَةٌ وَالْكَذِبَ رِيبَةٌ " وَلَفْظُ ابْنِ حِبَّانَ : " فَإِنَّ الْخَيْرَ طُمَأْنِينَةٌ ، وَإِنَّ 
الشَّرَّ رِيبَةٌ 
ആശയ സംഗ്രഹം : ഖുനൂതിനെ സംബന്ധിച്ച് പരാമർശമുള്ള നീണ്ട ഒരു ഹദീസിന്റെ ഖണ്ഡമാണിത്. തിർമുദിയുടെയും മറ്റും റിപ്പോർട്ടിൽ 
فَإِنَّ الصِّدْقَ طُمَأْنِينَةٌ وَالْكَذِبَ رِيبَةٌ
'നിശ്ചയം സത്യം നിർവൃതിയാണ്;കളവു സന്ദേഹവും' എന്ന് കൂടിയുണ്ട്.  ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ടിൽ 
فَإِنَّ الْخَيْرَ طُمَأْنِينَةٌ ، وَإِنَّ 
الشَّرَّ رِيبَةٌ 
'നിശ്ചയം നന്മ നിർവൃതിയാണ്;തിന്മ സന്ദേഹവും' എന്നാണുള്ളത്.
http://library.islamweb.net/newlibrary/display_book.php?idfrom=52&idto=54&bk_no=81&ID=13

മുസ്നദ് അഹ്മദിൽ പരാമർശിച്ച ഹദീസ് കാണുക: 
_____________
مسند الإمام أحمد
أحمد بن محمد بن حنبل بن هلال بن أسد
.............................
عَنْ أَبِي الْحَوْرَاءِ قَالَ قُلْتُ لِلْحَسَنِ بْنِ عَلِيٍّ مَا تَذْكُرُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ أَذْكُرُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنِّي أَخَذْتُ تَمْرَةً مِنْ تَمْرِ الصَّدَقَةِ فَجَعَلْتُهَا فِي فِيَّ قَالَ فَنَزَعَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِلُعَابِهَا فَجَعَلَهَا فِي التَّمْرِ فَقِيلَ يَا رَسُولَ اللَّهِ مَا كَانَ عَلَيْكَ مِنْ هَذِهِ التَّمْرَةِ لِهَذَا الصَّبِيِّ قَالَ وَإِنَّا آلَ مُحَمَّدٍ لَا تَحِلُّ لَنَا الصَّدَقَةُ
قَالَ وَكَانَ يَقُولُ دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ فَإِنَّ الصِّدْقَ طُمَأْنِينَةٌ وَإِنَّ الْكَذِبَ رِيبَةٌ
 قَالَ وَكَانَ يُعَلِّمُنَا هَذَا الدُّعَاءَ اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ وَعَافِنِي فِيمَنْ عَافَيْتَ وَتَوَلَّنِي فِيمَنْ تَوَلَّيْتَ وَبَارِكْ لِي فِيمَا أَعْطَيْتَ وَقِنِي شَرَّ مَا قَضَيْتَ إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ إِنَّهُ لَا يَذِلُّ مَنْ وَالَيْتَ قَالَ شُعْبَةُ وَأَظُنُّهُ قَدْ قَالَ هَذِهِ أَيْضًا تَبَارَكْتَ رَبَّنَا وَتَعَالَيْتَ قَالَ شُعْبَةُ وَقَدْ حَدَّثَنِي مَنْ سَمِعَ هَذَا مِنْهُ ثُمَّ إِنِّي سَمِعْتُهُ حَدَّثَ بِهَذَا الْحَدِيثِ مَخْرَجَهُ إِلَى الْمَهْدِيِّ بَعْدَ مَوْتِ أَبِيهِ فَلَمْ يَشُكَّ فِي تَبَارَكْتَ وَتَعَالَيْتَ فَقُلْتُ لِشُعْبَةَ إِنَّكَ تَشُكُّ فِيهِ فَقَالَ لَيْسَ فِيهِ شَكٌّ
ആശയ സംഗ്രഹം : അബുൽ houraau പ്രസ്താവിക്കുന്നു : ഞാൻ ഹസൻ റദിയല്ലാഹു അന്ഹുവിനോട് ചോദിച്ചു : താങ്കൾ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ  നിന്ന് പഠിച്ചതിൽ ഓർമ്മിക്കുന്നത് ഒന്ന് പറയൂ. എനിക്ക് റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്നും ഉണ്ടായ ഒരു അനുഭവം ഇപ്രകാരമാണ്:  ഒരിക്കൽ ഞാൻ സകാത്ത് മുതൽ ആയ കാരക്കയിൽ ഒരു  കാരക്ക  എടുത്ത് എന്റെ വായിൽ വച്ചു.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അതിലെ ഉമിനീര് നീക്കി .ശേഷം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അതിനെ സകാത്ത്  മുതലായ  കാരക്കയുടെ കൂട്ടത്തിൽ തിരിച്ചു വച്ചു.അപ്പോൾ റസൂലിനോട് ചോദിക്കപ്പെട്ടു :  ഈ കുട്ടി ഈ ഒരു  കാരക്ക എടുക്കുന്നതിൽ എന്താണ് പ്രശ്നം റസൂലേ ... അപ്പോൾ പറഞ്ഞു : ഞങ്ങൾ മുഹമ്മദ് നബിയുടെ കുടുംബമാണ്.ഞങ്ങൾക്ക് സകാത്ത് മുതൽ അനുവദനീയമല്ല.
                      ഹസൻ റദിയല്ലാഹു അന്ഹു തുടരുന്നു : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇങ്ങിനെ പറയാറുണ്ടായിരുന്നു :നിനക്ക് സംശയമുള്ളതു ഉപേക്ഷിച്ചു നിനക്ക് സംശയമില്ലാത്തതു സ്വീകരിക്കുക;നിശ്ചയം സത്യം നിർവൃതിയാണ്;കളവു സന്ദേഹവും.
                     കൂടാതെ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഞങ്ങളെ ഈ ദുആ ഞങ്ങളെ പഠിപ്പിച്ചിരുന്നു :
اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ وَعَافِنِي فِيمَنْ عَافَيْتَ وَتَوَلَّنِي فِيمَنْ تَوَلَّيْتَ وَبَارِكْ لِي فِيمَا أَعْطَيْتَ وَقِنِي شَرَّ مَا قَضَيْتَ إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ إِنَّهُ لَا يَذِلُّ مَنْ وَالَيْتَ 
 تَبَارَكْتَ رَبَّنَا وَتَعَالَيْتَ
അർത്ഥം : അല്ലാഹുവേ ! നീ നേർ മാർഗത്തിലാക്കിയവരുടെ കൂടെ എന്നേയും  നീ നേർ മാർഗത്തിലാക്കേണമേ,നീ ആരോഗ്യം നൽകിയവരുടെ കൂട്ടത്തിൽ  നീ എനിക്കും  ആരോഗ്യം നൽകേണമേ, നീ സംരക്ഷണം ഏറ്റെടുത്തവരുടെ കൂട്ടത്തിൽ എൻറെ സംരക്ഷണവും നീ ഏറ്റെടുക്കേണമേ. എനിക്ക് നൽകിയതിൽ നീ ബർക്കത്ത് നൽകേണമേ. നീ വിധിച്ചതിൻറെ തിന്മയിൽ നിന്ന് നീ എന്നെ കാത്ത് രക്ഷിക്കേണമേ, തീർച്ചയായും നീയാണ് വിധിക്കുന്നത്. നിൻറെ കാര്യത്തിൽ വിധിക്കാൻ ആരുമില്ല. നീ മാന്യത നൽകിയവൻ നിന്ദ്യനാവുകയുമില്ല ഞങ്ങളുടെ നാഥാ നീ പരമോന്നതനും അനുഗ്രഹീതനുമായിരിക്കുന്നു.
https://library.islamweb.net/newlibrary/display_book.php?bk_no=6&ID=21&idfrom=1625&idto=1639&bookid=6&startno=10
(കുറിപ്പ് :വിത്റിലും ഫജ്ർ നമസ്ക്കാരത്തിലും ഖുനൂത്തിൽ ആണ്  ഇങ്ങിനെ ചൊല്ലാൻ തിരുനബി നിർദ്ദേശിച്ചതെന്നു വിവിധ റിപ്പോർട്ടുകളിൽ കാണാം .സുനനു അബീ ദാവൂദിലെ റിപ്പോർട്ടിൽ അവസാന ഭാഗത്ത് ,
 وَلَا يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ 
'നീ നിന്ദിച്ചവൻ മാന്യനാവുകയുമില്ല. ഞങ്ങളുടെ നാഥാ നീ പരമോന്നതനും അനുഗ്രഹീതനുമായിരിക്കുന്നു.'എന്നാണുള്ളത്.
ഇആനത്തു താലിബീനിൽ,
فلك الحمد على ما قضيت، أستغفرك وأتوب إليك
' നീ വിധിച്ചതിൻറെ പേരിൽ സർവ സ്തുതിയും നിനക്കുതന്നെ. നിന്നോട് ഞാൻ മാപ്പിനപേക്ഷിക്കുന്നു. നിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. 'എന്ന് കൂടി കാണുന്നു( ഹദീസ് റഫറൻസ് കാണുന്നില്ല )

സുനനു അബീ ദാവൂദ് 
https://library.islamweb.net/newlibrary/display_book.php?flag=1&bk_no=4&bookhad=1425
 മുസന്നിഫു അബ്ദി റസാഖ് 
https://library.islamweb.net/newlibrary/display_book.php?flag=1&bk_no=73&bookhad=4714
ഇആനത്തു താലിബീൻ
http://shamela.ws/browse.php/book-963/page-182#page-182
_________________

MODULE 10 /08.10.2017

ഇബ്നു റജബ് അൽ ഹമ്പലി റഹിമഹുല്ലാഹിയുടെ ജാമിഉൽ ഉലൂമി വൽ ഹികം തുടരുന്നു :
......................................
وَقَدْ رُوِيَ هَذَا الْكَلَامُ مَوْقُوفًا عَلَى جَمَاعَةٍ مِنَ الصَّحَابَةِ : مِنْهُمْ عُمَرُ ، وَابْنُ عُمَرَ ، وَأَبُو الدَّرْدَاءِ ، وَعَنِ ابْنِ مَسْعُودٍ ، قَالَ : مَا تُرِيدُ إِلَى مَا يَرِيبُكَ وَحَوْلَكَ أَرْبَعَةُ آلَافٍ لَا تَرِيبُكَ ؟ ! وَقَالَ عُمَرُ : دَعُوا الرِّبَا وَالرِّيبَةَ ، يَعْنِي : مَا ارْتَبْتُمْ فِيهِ ، وَإِنْ لَمْ تَتَحَقَّقُوا أَنَّهُ رِبًا 
ആശയ സംഗ്രഹം : ഒരു സംഘം സ്വഹാബാക്കളിൽ നിന്നും മൗഖൂഫായും ഈ ഹദീസിന്റെ ആശയം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഉമർ , ഇബ്നു ഉമർ . അബുദ്ദർദാഉ , ഇബ്നു മസ്ഊദ് റദിയല്ലാഹു അന്ഹു൦ എന്നിവരിൽ നിന്നെല്ലാം ഇങ്ങിനെ റിപ്പ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇബ്നു മസ്ഊദ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : നിനക്ക് സംശയമില്ലാത്ത നാലായിരം കാര്യങ്ങൾ ഉള്ളപ്പോൾ നിനക്ക് സംശയമുള്ളതിലേക്കു നീ  ഉദ്ദേശിക്കുന്നതെന്താ ? ഉമർ റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : നിങ്ങൾക്ക് സംശയമുള്ള  കാര്യവും  പലിശയും ഒഴിവാക്കുക.നിങ്ങൾക്ക് സംശയമുള്ളതും ഉറപ്പിക്കാൻ സാധിക്കാത്തതുമായ കാര്യം പലിശയാണ്.
وَمَعْنَى هَذَا الْحَدِيثِ يَرْجِعُ إِلَى الْوُقُوفِ عِنْدَ الشُّبُهَاتِ وَاتِّقَائِهَا ، فَإِنَّ الْحَلَالَ الْمَحْضَ لَا يَحْصُلُ لِمُؤْمِنٍ فِي قَلْبِهِ مِنْهُ رَيْبٌ - وَالرَّيْبُ : بِمَعْنَى الْقَلَقِ وَالِاضْطِرَابِ - بَلْ تَسْكُنُ إِلَيْهِ النَّفْسُ ، وَيَطْمَئِنُّ بِهِ الْقَلْبُ ، وَأَمَّا الْمُشْتَبِهَاتُ فَيَحْصُلُ بِهَا لِلْقُلُوبِ الْقَلَقُ وَالِاضْطِرَابُ الْمُوجِبُ لِلشَّكِّ  
..........................
وَقَالَ هِشَامُ بْنُ حَسَّانَ : تَرَكَ مُحَمَّدُ بْنُ سِيرِينَ أَرْبَعِينَ أَلْفًا فِيمَا لَا تَرَوْنَ بِهِ الْيَوْمَ بَأْسًا 
......................................
ആശയ സംഗ്രഹം : ഈ ഹദീസിന്റെ  ആശയം ഇതാണ് : ഹറാമോ ഹലാലോ എന്ന് വിധി വ്യക്തമാവാത്ത ശുബുഹതുകളുടെ വിഷയത്തിൽ സ്റ്റോപ്പ് ചെയ്യുകയും അവയെ സൂക്ഷിക്കുകയും ചെയ്യണം.കാരണം ശുദ്ധമായും അനുവദനീയമായ കാര്യം സംബന്ധിച്ച് ഒരു സത്യ വിശ്വാസിയുടെ ഹൃദത്തിൽ സംശയം ഉണ്ടാവില്ല.റൈബ് അഥവാ സംശയം എന്നാൽ മനസ്സിന്റെ ചാഞ്ചല്യവും ആധിയുമാണ്.എന്നാൽ ശുദ്ധമായും അനുവദനീയമായ കാര്യം എന്നത് നഫ്സിന് ശാന്തി നൽകുന്ന, ഹൃദയത്തിനു നിർവൃതി നൽകുന്ന കാര്യമാണ്.
..........................
ഹിശാമു ബ്നു ഹസ്സാൻ എന്നവർ പറയുന്നു : (പ്രമുഖ താബിഈ പണ്ഡിതൻ )മുഹമ്മദ് ബ്നു സീരീൻ എന്നവർ ഇന്ന് നിങ്ങൾ കുഴപ്പമില്ലെന്ന് മനസ്സിലാക്കുന്ന നാലായിരം കാര്യങ്ങൾ ഒഴിവാക്കിയിരുന്നു.
...................................
http://library.islamweb.net/newlibrary/display_book.php?idfrom=52&idto=54&bk_no=81&ID=13


ഹലാലും ഹറാമും വ്യക്തമാണെന്നും വിധി വ്യക്തമല്ലാത്ത  ശുബുഹത്തുക്കളെ സൂക്ഷിക്കണമെനും ഖൽബിൻറെ പ്രാധാന്യത്തെ കുറിച്ചും വിശദമാക്കുന്ന സ്വഹീഹുൽ ബുഖാരിയിലെ 52 -ആം നമ്പർ ഹദീസിന്റെ വിശദീകരണം  
ഉംദത്തുൽ ഖാരിഇ എന്ന ശറഹു കിതാബിൽ നിന്ന് :
عمدة القاري شرح صحيح البخاري
المؤلف: أبو محمد محمود بن أحمد بن موسى بن أحمد بن حسين الغيتابى الحنفى بدر الدين العينى (المتوفى: 855هـ)


MODULE 11 /08.10.2017
................................
وَقَالَ الْأَصْمَعِيُّ: وَفِي الْبَطْنِ الْفُؤَادُ وَهُوَ الْقَلْبُ سُمِّيَ بِهِ لِتَقَلُّبِهِ فِي الْأُمُورِ، وَقِيلَ: لِأَنَّهُ خَالِصُ مَا فِي الْبَدَنِ إِذْ خَالِصُ كُلِّ شَيْءٍ قَلْبُهُ، وَأَصْلُهُ مَصْدَرُ قَلَبْتُ الشَّيْءَ أَقْلِبُهُ قَلْبًا إِذَا رَدَدْتَهُ عَلَيَّ بِذَاتِهِ، وَقَلَبْتُ الْإِنَاءَ رَدَدْتُهُ عَلَى وَجْهِهِ، وَقَلَبْتُ الرَّجُلَ عَنْ رَأْيِهِ، وَعَنْ طَرِيقِهِ إِذَا صَرَفْتَهُ عَنْهُ، ثُمَّ نُقِلَ وَسُمِّيَ بِهِ هَذَا الْعُضْوُ الشَّرِيفُ لِسُرْعَةِ الْخَوَاطِرِ فِيهِ، وَتَرَدُّدِهَا عَلَيْهِ، وَقَدْ نَظَمَ بَعْضُهُمْ هَذَا الْمَعْنَى فَقَالَ: 

مَا سُمِّيَ الْقَلْبُ إِلَّا مِنْ تَقَلُّبِهِ     فَاحْذَرْ عَلَى الْقَلْبِ مِنْ قَلْبٍ وَتَحْوِيلِ 

وَكَانَ مِمَّا يَدْعُو بِهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ" 
...................................
ആശയ സംഗ്രഹം: അൽ അസ്മഈ പ്രസ്താവിക്കുന്നു : അകത്തുള്ള ഹൃദയം ആണ് ഖൽബ് .ഹൃദയത്തിൽ കാര്യങ്ങൾക്കു ചാഞ്ചാട്ടം സംഭവിക്കുന്നതിനാലും അസ്ഥിരത ഉള്ളതിനാലും ആണ് അതിനു ഖൽബ് എന്ന് പേര് വക്കപ്പെട്ടിരിക്കുന്നതു.ശരീരത്തിന്റെ സത്ത ആണ് ഖൽബ് എന്നതിനാലാണ് എന്ന അഭിപ്രായവുമുണ്ട്.ഖൽബ് എന്ന പദം ഖലബ എന്ന പദത്തിന്റെ മസ്ദർ അഥവാ ക്രിയാ നാമം ആണ്.ചിന്തകൾ വളരെ പെട്ടെന്ന് മാറിമറിയുന്ന ഒരു അവയവം എന്ന നിലയിലാണ് ഖല്ബിന് ആ പേര് നല്കപ്പെട്ടിരിക്കുന്നതു.ഒരു കവിത ശ്രദ്ധിക്കൂ :

مَا سُمِّيَ الْقَلْبُ إِلَّا مِنْ تَقَلُّبِهِ 

    فَاحْذَرْ عَلَى الْقَلْبِ مِنْ قَلْبٍ وَتَحْوِيلِ 

ചാഞ്ചാടുന്നതിനാലാണല്ലേ ഖൽബിന് ആ നാമം നല്കപ്പെട്ടതും 

അതിനാൽ സൂക്ഷിക്കുക നീ ഖൽബിൻറെ മാറലും മറിയലും

റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ' ഹൃദയങ്ങളെ മാറ്റി മരിക്കുന്നവനേ..  നീ  എന്റെ ഹൃദയത്തെ നിന്റെ ദീനിൻ മേലായി സ്ഥിരപ്പെടുത്തണേ ' എന്ന് ദുആ ചെയ്യാറുണ്ടായിരുന്നു.

 ഹദീസ് കാണുക :

സുനനു തിർമുദി
كتاب القدر عن رسول الله صلى الله عليه وسلم

بَاب مَا جَاءَ أَنَّ الْقُلُوبَ بَيْنَ أُصْبُعَيْ الرَّحْمَنِ 

 حَدَّثَنَا هَنَّادٌ حَدَّثَنَا أَبُو مُعَاوِيَةَ عَنْ الْأَعْمَشِ عَنْ أَبِي سُفْيَانَ عَنْ أَنَسٍ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُكْثِرُ أَنْ يَقُولَ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ فَقُلْتُ يَا رَسُولَ اللَّهِ آمَنَّا بِكَ وَبِمَا جِئْتَ بِهِ فَهَلْ تَخَافُ عَلَيْنَا قَالَ نَعَمْ إِنَّ الْقُلُوبَ بَيْنَ أُصْبُعَيْنِ مِنْ أَصَابِعِ اللَّهِ يُقَلِّبُهَا كَيْفَ يَشَاءُ قَالَ أَبُو عِيسَى وَفِي الْبَاب عَنْ النَّوَّاسِ بْنِ سَمْعَانَ وَأُمِّ سَلَمَةَ وَعَبْدِ اللَّهِ بْنِ عَمْرٍو وَعَائِشَةَ وَهَذَا حَدِيثٌ حَسَنٌ وَهَكَذَا رَوَى غَيْرُ وَاحِدٍ عَنْ الْأَعْمَشِ عَنْ أَبِي سُفْيَانَ عَنْ أَنَسٍ وَرَوَى بَعْضُهُمْ عَنْ الْأَعْمَشِ عَنْ أَبِي سُفْيَانَ عَنْ جَابِرٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَدِيثُ أَبِي سُفْيَانَ عَنْ أَنَسٍ أَصَحُّ
ആശയ സംഗ്രഹം : അനസ് റദിയല്ലാഹു അന്ഹു റിപ്പ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ 
 ' ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനേ..  നീ  എന്റെ ഹൃദയത്തെ നിന്റെ ദീനിൻ മേലായി സ്ഥിരപ്പെടുത്തണേ ' എന്ന് ധാരാളമായി ദുആ ചെയ്യാറുണ്ടായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ..താങ്കളിലും താങ്കൾ കൊണ്ട് വന്ന സത്യ സന്ദേശത്തിലും  ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.അപ്പോൾ പിന്നെ ഞങ്ങളുടെ കാര്യത്തിൽ താങ്കൾക്കു ആശങ്കയുണ്ടോ ?അപ്പോൾ റസൂൽ പറഞ്ഞു : അതെ ,നിശ്ചയം ഹൃദയങ്ങൾ അല്ലാഹുവിന്റെ രണ്ടു വിരലുകൾക്കിടയിലാണ് അവൻ ഉദ്ദേശിക്കുന്ന വിധം അവയെ മാറ്റി മറിക്കുന്നു.ഈ ഹദീസ് ഹസൻ ആണെന്ന് ഇമാം തിർമുദി പ്രസ്താവിച്ചിട്ടുണ്ട് ( കുറിപ്പ് : റസൂൽ സമുദായത്തെ പഠിപ്പിക്കാൻ വേണ്ടിയാണ് ഈ ദുആ ചെയ്തതെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.വിശദീകരണത്തിനു തുഹ്ഫത്തുൽ അഹ് വദി കാണുക ) 
http://library.islamweb.net/newlibrary/display_book.php?bk_no=303&ID=43&idfrom=240&idto=243&bookid=303&startno=1

MODULE 12 /08.10.2017
...............................
(بَيَانُ الْمَعَانِي)
 أَجْمَعَ الْعُلَمَاءُ عَلَى عِظَمِ مَوْقِعِ هَذَا الْحَدِيثِ، وَأَنَّهُ أَحَدُ الْأَحَادِيثِ الَّتِي عَلَيْهَا مَدَارُ الْإِسْلَامِ، قَالَتْ جَمَاعَةٌ: هُوَ ثُلُثُ الْإِسْلَامِ، وَإِنَّ الْإِسْلَامَ يَدُورُ عَلَيْهِ، وَعَلَى حَدِيثِ: "الْأَعْمَالُ بِالنِّيَّاتِ"، وَحَدِيثِ: "مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ"، وَقَالَ أَبُو دَاوُدَ: يَدُورُ عَلَى أَرْبَعَةِ أَحَادِيثَ هَذِهِ الثَّلَاثَةُ وَحَدِيثُ: "لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ"، قَالُوا: سَبَبُ عِظَمِ مَوْقِعِهِ أَنَّهُ عَلَيْهِ السَّلَامُ نَبَّهَ فِيهِ عَلَى صَلَاحِ الْمَطْعَمِ وَالْمَشْرَبِ وَالْمَلْبَسِ وَالْمَنْكِحِ وَغَيْرِهَا، وَأَنَّهُ يَنْبَغِي أَنْ يَكُونَ حَلَالًا، وَأَرْشَدَ إِلَى مَعْرِفَةِ الْحَلَالِ، وَأَنَّهُ يَنْبَغِي تَرْكُ الْمُشْتَبِهَاتِ، فَإِنَّهُ سَبَبٌ لِحِمَايَةِ دِينِهِ وَعِرْضِهِ، وَحَذَّرَ مِنْ مُوَاقَعَةِ الشُّبُهَاتِ، وَأَوْضَحَ ذَلِكَ بِضَرْبِ الْمَثَلِ بِالْحِمَى ثُمَّ بَيَّنَ أَهَمَّ الْأُمُورِ، وَهُوَ مُرَاعَاةُ الْقَلْبِ
...............................
ആശയ സംഗ്രഹം : ഈ ഹദീസിന്റെ പ്രാധാന്യം സംബന്ധിച്ചും ഇസ്‌ലാമിക വൃത്തത്തിന്റെ കേന്ദ്രത്തിലെ സുപ്രധാനങ്ങളായ ഹദീസുകളിൽ ഒന്നാണ് ഇതെന്ന വിഷയത്തിലും പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.ഈ ഹദീസ് ഇസ്‌ലാമിന്റെ മൂന്നിൽ ഒന്നാണെന്നും ഈ ഹദീസും ' നിശ്ചയം കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശ്യ ശുദ്ധിക്ക് അനുസരിച്ചാണ്' എന്ന ഹദീസും 
مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ
' ഒരു മനുഷ്യനിൽ നല്ല രീതിയിൽ ഇസ്‌ലാം കാണപ്പെടുന്നതിന്റെ ഒരു അടയാളമാണ് അവനു ആവശ്യമില്ലാത്തതു അവൻ ഉപേക്ഷിക്കുക എന്ന സ്വഭാവം ' എന്ന ഹദീസും ഇസ്‌ലാമിക വൃത്തത്തിന്റെ കേന്ദ്രമാണ് എന്നും ഒരു സംഘം പണ്ഡിതന്മാർ നിരീക്ഷിക്കുന്നു.അബൂ ദാവൂദ് അവർകൾ 
لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ
' നിങ്ങളിൽ  ഒരുവൻ  സ്വന്തം ഇഷ്ടപ്പെടുന്നത് സ്വന്തം സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിൽ ഒരാളും സത്യ വിശ്വാസി ആവുകയില്ല ' എന്ന ഹദീസിനെയും കൂടി ഈ കൂട്ടത്തിലേക്കു ചേർത്തിരിക്കുന്നു.
'         പണ്ഡിതന്മാർ പറയുന്നു : ഈ ഹദീസിന്റെ  പ്രാധാന്യത്തിന്റെയും മാഹാത്മ്യത്തിന്റെയും കാരണം ഇതാണ്: അതായത് ഭക്ഷണം, പാനീയം , വസ്ത്രം , വിവാഹം തുടങ്ങിയ കാര്യങ്ങളിൽ എല്ലാം ശ്രദ്ധിക്കേണ്ട നന്മയും ഇവയെല്ലാം അനുവദനീയമായ രീതിയിൽ ആവണമെന്ന ആശയവും ഹലാൽ എന്താണ് എന്നതിലേക്കുള്ള മാർഗ്ഗ ദർശനവും ഹലാലോ ഹറാമോ എന്ന് വിധി വ്യക്തമാകാത്ത ശുബുഹത് ആയ കാര്യങ്ങൾ ഉപേക്ഷിക്കണമെന്ന ആശയവും  അതാണ് മനുഷ്യന്റെ ദീനും അഭിമാനവും സംരക്ഷിക്കാൻ ഉതകുന്ന നിലപാടെന്ന ആശയവും ഹൃദയത്തിന്റെ പ്രാധാന്യവും എല്ലാം ഈ ഹദീസ്  ഉൾക്കൊള്ളുന്നു.
............................
وَقَالَ النَّوَوِيُّ: 
.......................
 وَأَمَّا الْمُشَبَّهَاتُ فَمَعْنَاهُ أَنَّهَا لَيْسَتْ بِوَاضِحَةِ الْحِلِّ وَالْحُرْمَةِ وَلِهَذَا لَا يَعْرِفُهَا كَثِيرٌ مِنَ النَّاسِ، وَأَمَّا الْعُلَمَاءُ فَيَعْرِفُونَ حُكْمَهَا بِنَصٍّ أَوْ قِيَاسٍ أَوِ اسْتِصْحَابٍ، وَغَيْرِهِ، فَإِذَا تَرَدَّدَ الشَّيْءُ بَيْنَ الْحِلِّ وَالْحُرْمَةِ وَلَمْ يَكُنْ نَصٌّ وَلَا إِجْمَاعٌ اجْتَهَدَ فِيهِ الْمُجْتَهِدُ فَأَلْحَقَهُ بِأَحَدِهِمَا بِالدَّلِيلِ الشَّرْعِيِّ، فَإِذَا أَلْحَقَهُ بِهِ صَارَ حَلَالًا أَوْ حَرَامًا، وَقَدْ يَكُونُ دَلِيلُهُ غَيْرَ خَالٍ عَنِ الِاجْتِهَادِ، فَيَكُونُ الْوَرَعُ تَرْكَهُ وَمَا لَمْ يَظْهَرْ لِلْمُجْتَهِدِ فِيهِ شَيْءٌ وَهُوَ مُشْتَبِهٌ
.................................
ആശയ സംഗ്രഹം:ഇമാം നവവി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഹലാലാണോ ഹറാമാണോ എന്ന് ആശയം വ്യക്തമാകാത്ത കാര്യങ്ങളാണ്.മുശബ്ബഹാത്ത്.എന്നാൽ പണ്ഡിതന്മാർ പ്രമാണം കൊണ്ടോ ഖിയാസ് കൊണ്ടോ ഇസ്തിസ് ഹാബ് കൊണ്ടോ അതിന്റെ വിധി മനസ്സിലാക്കുന്നു.ഒരു കാര്യം അനുവദനീയമാണോ നിഷിദ്ധമാണോ എന്ന കാര്യത്തിൽ സംശയമുണ്ടാവുകയും അത് സംബന്ധിച്ച് വ്യക്തമായ പ്രമാണമോ ഇജ്മാഓ  ഇല്ലാതിരിക്കുകയും ചെയ്‌താൽ മുജ്തഹിദ് ആയ പണ്ഡിതൻ ഇജ്തിഹാദ് / ഗവേഷണം നടത്തുകയും ശറഇയ്യായ തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം അക്കാര്യത്തെ ഹലാൽ അല്ലെങ്കിൽ ഹറാം ആയി വിധിക്കുകയും ചെയ്യുന്നു.അങ്ങിനെ അക്കാര്യം  ഹലാൽ അല്ലെങ്കിൽ  ഹറാം ആയി മാറുന്നു. എന്നാൽ ചിലപ്പോൾ ദലീൽ അഥവാ തെളിവ് ഇജ്തിഹാദിൽ നിന്ന് മുക്തമാവണമെന്നില്ല.അതിനാൽ സൂക്ഷ്മത അത്തരം സംഗതി  ഉപേക്ഷിക്കലാണ്.മുജ്തഹിദിന് വ്യക്തമാവാത്ത കാര്യം ശുബ്ഹത്തു ആണ് .
.....................................
 وَحُكِيَ عَنْ أَبِي حَنِيفَةَ وَسُفْيَانَ الثَّوْرِيِّ رَضِيَ اللَّهُ عَنْهُمَا أَنَّهُمَا قَالَا: لَأَنْ أَخِرَّ مِنَ السَّمَاءِ أَهْوَنُ عَلَيَّ مِنْ أَنْ أُفْتِيَ بِتَحْرِيمِ قَلِيلِ النَّبِيذِ وَمَا شَرِبْتُهُ قَطُّ، وَلَا أَشْرَبُهُ، فَعَمِلُوا بِالتَّرْجِيحِ فِي الْفُتْيَا وَتَوَرَّعُوا عَنْهُ فِي أَنْفُسِهِمْ، وَقَالَ بَعْضُ الْمُحَقِّقِينَ: مِنْ حُكْمِ الْحَكِيمِ أَنْ يُوَسِّعَ عَلَى الْمُسْلِمِينَ فِي الْأَحْكَامِ، وَيُضَيِّقَ عَلَى نَفْسِهِ يَعْنِي بِهِ هَذَا الْمَعْنَى، وَمَنْشَأُ هَذَا الْوَرَعِ الِالْتِفَاتُ إِلَى إِمْكَانِ اعْتِبَارِ الشَّرْعِ ذَلِكَ الْمَرْجُوحَ، وَهَذَا الِالْتِفَاتُ يَنْشَأُ مِنَ الْقَوْلِ بِأَنَّ الْمُصِيبَ وَاحِدٌ، وَهُوَ مَشْهُورُ مَذْهَبِ مَالِكٍ، وَمِنْهُ ثَارَ الْقَوْلُ فِي مَذْهَبِهِ بِمُرَاعَاةِ الْخِلَافِ قُلْتُ: وَكَذَلِكَ أَيْضًا كَانَ الشَّافِعِيُّ رَحِمَهُ اللَّهُ يُرَاعِي الْخِلَافَ، وَقَدْ نَصَّ عَلَى ذَلِكَ فِي مَسَائِلَ، وَقَدْ قَالَ أَصْحَابُهُ بِمُرَاعَاةِ الْخِلَافِ حَيْثُ لَا تَفُوتُ بِهِ سُنَّةٌ فِي مَذْهَبِهِمْ
..................................
ആശയ സംഗ്രഹം: ഇമാം അബൂ ഹനീഫയിൽ  നിന്നും സുഫ്യാനു സൗറിയിൽ നിന്നും  റിപ്പോർട്ട് ചെയ്യപ്പെടുന്നു : ലഹരി ബാധിക്കാത്ത വിധം കുറഞ്ഞ അളവിൽ വീഞ്ഞ് കുടിക്കൽ ഹറാമാണെന്ന് വിധിക്കുന്നത് ഗൗരവതാരമാണെന്നു ഞാൻ മനസ്സിലാക്കുന്നു; എന്നാൽ  ഞാൻ അത് കുടിച്ചിട്ടില്ല , കുടിക്കുകയുമില്ല.അപ്പോൾ അവർക്കു പ്രബലമായ അഭിപ്രായ പ്രകാരമാണ് അവർ ഫത്‍വ നല്കിയതെങ്കിലും അവർ സ്വന്തം വിഷയത്തിൽ സൂക്ഷ്മതയുടെ നിലപാടാണ് സ്വീകരിച്ചത് എന്ന് മനസ്സിലാക്കാം.
(പ്രത്യേക കുറിപ്പ് : കൂടുതൽ അളവിൽ കഴിച്ചാൽ ലഹരി ഉണ്ടാക്കുന്ന സാധനം കുറഞ്ഞ അളവിൽ കഴിച്ചാൽ ലഹരി ഉണ്ടാക്കാത്തതാണെങ്കിലും അത് കുറഞ്ഞ അളവിൽ കഴിക്കലും നിഷിദ്ധമാണ് എന്നതാണ് ശരിയായ നിലപാട് എന്നാണു ഹദീസുകളിൽ നിന്ന് വ്യക്തമാവുന്നത്.ഒരു ഹദീസ് കാണുക :
حَدَّثَنَا إِبْرَاهِيمُ بْنُ الْمُنْذِرِ الْحِزَامِيُّ، حَدَّثَنَا أَبُو يَحْيَى، زَكَرِيَّا بْنُ مَنْظُورٍ عَنْ أَبِي حَازِمٍ، عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ "‏ كُلُّ مُسْكِرٍ حَرَامٌ وَمَا أَسْكَرَ كَثِيرُهُ فَقَلِيلُهُ حَرَامٌ ‏"‏ ‏.‏
 റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ലഹരി ഉണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ് ; കൂടുതൽ അളവിൽ ലഹരി ഉണ്ടാക്കുന്നത് കുറഞ്ഞ അളവിലും നിഷിദ്ധം തന്നെ ( ഇബ്നു മാജ)
https://sunnah.com/urn/1335180

ചില മുഹഖിഖീങ്ങൾ പ്രസ്താവിച്ചിരിക്കുന്നു : വിധി കർത്താവ് ഉദാരമായ ഫത്‍വ ആണ് മുസ്ലിംകൾക്ക് നൽകേണ്ടത്; എന്നാൽ സ്വന്തം കാര്യത്തിൽ അയാൾ കൂടുതൽ കണിശത പുലർത്തുകയും വേണം.അഭിപ്രായ വ്യത്യാസമുള്ള മസ്അലകളിൽ അഭിപ്രായ വ്യത്യാസങ്ങളിൽ നിന്ന് മുക്തമാകുന്ന ഒരു നിലപാട് സ്വീകരിക്കുക എന്നത് ഇമാം മാലിക് അവര്കളുടെയും ഇമാം ശാഫിഈ അവർകളുടേയുമൊക്കെ നിലപാടായിരുന്നു എന്ന് കാണാവുന്നതാണ്.അതെ സമയം സുന്നത്തു നഷ്ടപ്പെടാത്ത വിധം അഭിപ്രായ വ്യത്യാസത്തെ പരിഗണിക്കുക എന്നതും ശാഫിഈ ഇമാമിന്റെ അനുയായികൾ എടുത്ത നിലപാടാണ്.

http://library.islamweb.net/newlibrary/display_book.php?bk_no=303&ID=43&idfrom=240&idto=243&bookid=303&startno=1


MODULE 13 /08.10.2017
...............................
 وَاحْتَجَّ جَمَاعَةٌ بِهَذَا الْحَدِيثِ وَبِنَحْوِ قَوْلِهِ تَعَالَى: لَهُمْ قُلُوبٌ لَا يَفْقَهُونَ بِهَا عَلَى أَنَّ الْعَقْلَ فِي الْقَلْبِ لَا فِي الرَّأْسِ، قُلْتُ: فِيهِ خِلَافٌ مَشْهُورٌ، فَمَذْهَبُ الشَّافِعِيَّةِ وَالْمُتَكَلِّمِينَ أَنَّهُ فِي الْقَلْبِ، وَمَذْهَبُ أَبِي حَنِيفَةَ رَضِيَ اللَّهُ تَعَالَى عَنْهُ أَنَّهُ فِي الدِّمَاغِ، وَحُكِيَ الْأَوَّلُ عَنِ الْفَلَاسِفَةِ، وَالثَّانِي عَنِ الْأَطِبَّاءِ، وَاحْتَجَّ بِأَنَّهُ إِذَا فَسَدَ الدِّمَاغُ فَسَدَ الْعَقْلُ، وَقَالَ ابْنُ بَطَّالٍ: وَفِي هَذَا الْحَدِيثِ أَنَّ الْعَقْلَ إِنَّمَا هُوَ فِي الْقَلْبِ وَمَا فِي الرَّأْسِ مِنْهُ فَإِنَّمَا هُوَ عَنِ الْقَلْبِ، وَقَالَ النَّوَوِيُّ: لَيْسَ فِيهِ دَلَالَةٌ عَلَى أَنَّ الْعَقْلَ فِي الْقَلْبِ
....................................
ആശയ സംഗ്രഹം : ഈ ആയത്തുകളും ചില ഖുർആൻ സൂക്തങ്ങളും തെളിവ് പിടിച്ചു കൊണ്ട് ഒരു സ്വംഘം പണ്ഡിതന്മാർ ബുദ്ധി ഹൃദയത്തിലാണ് എന്ന് നിരീക്ഷിച്ചിട്ടുണ്ട്.എന്നാൽ ഈ വിഷയത്തത്തിലെ അതായത് ബുദ്ധി തലച്ചോറിലാണോ ഹൃദത്തിലാണോ എന്ന വിഷയത്തിലെ അഭിപ്രായ വ്യത്യാസം പ്രസിദ്ധമാണ്.ശാഫിഈ മദ്ഹബുകാരുടെയും മുത്തകല്ലിമീങ്ങളുടെയും വാദം ബുദ്ധി ഹൃദയത്തിലാണ് എന്നാണു.അബൂ ഹനീഫ റഹ്മതുല്ലാഹി അലൈഹിയുടെ വാദം ബുദ്ധി തലച്ചോറിലാണ് എന്നാണു.തത്വ ശാസ്ത്രജ്ഞർ ബുദ്ധി ഹൃദയത്തിലാണെന്നും വൈദ്യ ശാസ്ത്രജ്ഞർ ബുദ്ധി തലച്ചോറിലാണ് എന്നും പറയുന്നു.തലച്ചോറ് തകർന്നാൽ / നാശമായാൽ ബുദ്ധി നശിക്കുന്നു എന്നതാണ് തെളിവ്.ഇബ്നു ബത്താൽ പറയുന്നു : ഈ ഹദീസിൽ നിന്നും ബുദ്ധി ഹൃദയത്തിലാണെന്നും തലയിൽ അല്ലെന്നും മനസ്സിലാക്കാം.ബുദ്ധി ഖൽബിലാണ് എന്നതിന് ഈ ഹദീസിൽ തെളിവില്ല എന്നതാണ് ഇമാം നവവിയുടെ പക്ഷം.
 (കുറിപ്പ് : എന്നാൽ ബുദ്ധി തലച്ചോറിലാണ് എന്ന വാദം ശരിയിൽ നിന്നുള്ള വ്യതിചലനമാണെന്നും ബുദ്ധി തലച്ചോറിലാണ് എന്ന അഭിപ്രായം ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിൽ നിന്നും അങ്ങിനെ ഒരു നിലപാട് അറിയപ്പെടുന്നതായി ഞാൻ വിചാരിക്കുന്നില്ല എന്നും  അബുൽ അബ്ബാസ് അൽ ഖുർതുബി( തഫ്സീർ അൽ ഖുർതുബി എഴുതിയ ഇമാം ഖുർതുബിയുടെ ഉസ്താദ് - മരണം ഹിജ്‌റ 656) അഭിപ്രായപ്പെടുന്നത് അൽ മുഫ്ഹിം ലീമാ അഷ്കല ഫീ തൽഖീസി കിതാബി മുസ്ലിം എന്ന ഗ്രൻഥത്തിൽ  രേഖപ്പെടുത്തിയത്  താഴെ വായിക്കാം.)
..............................
وَقَدْ أَضَافَ اللَّهُ تَعَالَى الْعَقْلَ إِلَى الْقَلْبِ، كَمَا أَضَافَ السَّمْعَ إِلَى الْأُذُنِ، وَالْإِبْصَارَ إِلَى الْعَيْنِ. فَقَالَ تَعَالَى: أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَكِنْ تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ [الْحَجِّ: 46] وَهُوَ رَدٌّ عَلَى مَنْ قَالَ مِنْ أَهْلِ الضَّلَالِ: إِنَّ الْعَقْلَ فِي الدِّمَاغِ. وَهُوَ قَوْلُ مَنْ زَلَّ عَنِ الصَّوَابِ، وَزَاغَ. كَيْفَ لَا، وَقَدْ أَخْبَرَنَا عَنْ مَحَلِّهِ خَالِقُهُ الْقَدِيرُ: أَلَّا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ وَقَدْ رُوِيَ ذَلِكَ عَنْ أَبِي حَنِيفَةَ ، وَمَا أَظُنُّهَا عَنْهُ مَعْرُوفَةً

http://library.islamweb.net/NEWLIBRARY/display_book.php?bk_no=317&ID=588&idfrom=2954&idto=3002&bookid=317&startno=10

http://library.islamweb.net/newlibrary/display_book.php?bk_no=303&ID=43&idfrom=240&idto=243&bookid=303&startno=1

http://hadithportal.com/index.php?show=hadith&h_id=52&uid=0&sharh=14&book=33&bab_id=

http://shamela.ws/browse.php/book-5756#page-294
( സ്വഹീഹുൽ ബുഖാരി ഹദീസ് 52  ന്റെ ഹദീസിന്റെ വിശദീകരണം അവസാനിപ്പിക്കുന്നു) 

FOR ADDITIONAL READING :
1.
تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=4074
2.
جامع العلوم والحكم
ابن رجب الحنبلي
http://library.islamweb.net/newlibrary/display_book.php?idfrom=2&idto=8&bk_no=81&ID=3
3.
شرح النووي على مسلم
يحيي بن شرف أبو زكريا النووي
http://library.islamweb.net/newlibrary/display_book.php?idfrom=4876&idto=4877&bk_no=53&ID=718
4.
المفهم لما أشكل من تلخيص كتاب مسلم
أبي العباس ضياء الدين أحمد بن عمر القرطبي

http://library.islamweb.net/NEWLIBRARY/display_book.php?bk_no=317&ID=588&idfrom=2954&idto=3002&bookid=317&startno=10

ഞങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ 9744391915 എന്ന നമ്പറിൽ ബന്ധപ്പെടുക 
അബ്ബാസ് പറമ്പാടൻ അസ്സലാമു അലൈക്കും 

Tuesday, 10 October 2017

അനുവദനീയമോ നിഷിദ്ധമോ എന്ന് വ്യക്തമാകാത്ത ശുബുഹത് ആയ കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക

സ്വഹീഹുൽ  ബുഖാരി ഹദീസ് 52
ഫത്ഹുൽ ബാരി സഹിതം 

അനുവദനീയമോ നിഷിദ്ധമോ എന്ന് വ്യക്തമാകാത്ത ശുബുഹത് ആയ കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക-ഭാഗം 1
Video Link:
https://youtube.com/playlist?list=PLf1c4fdPOOYClzi-cYAItX-LQRrWSmuOz&si=EtM8L1HoFOXndYUJ
  ( സ്വഹീഹുൽ ബുഖാരി ഹദീസ് 52 ഇബ്നു ഹാജർ അൽ അസ്ഖലാനിയുടെയും ഇബ്നു റജബ് അൽ ഹംബലിയുടെയും വിശദീകരണ സഹിതം)

MODULE 01/08.10.2017

സ്വഹീഹുൽ  ബുഖാരി 
صحيح البخاري  
കിതാബുൽ ഈമാൻ 
كتاب الإيمان

بَاب فَضْلِ مَنْ اسْتَبْرَأَ لِدِينِهِ 
സ്വന്തം ദീൻ രക്ഷപ്പെടുന്നതിനായി സംശയകരമായ കാര്യങ്ങൾ ഒഴിവാക്കുന്ന വ്യക്തിയുടെ ശ്രേഷ്ടത സംബന്ധിച്ച് പറയുന്ന ബാബ്

حَدَّثَنَا أَبُو نُعَيْمٍ حَدَّثَنَا زَكَرِيَّاءُ عَنْ عَامِرٍ قَالَ سَمِعْتُ النُّعْمَانَ بْنَ بَشِيرٍ يَقُولُ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ الْحَلَالُ بَيِّنٌ وَالْحَرَامُ بَيِّنٌ وَبَيْنَهُمَا مُشَبَّهَاتٌ لَا يَعْلَمُهَا كَثِيرٌ مِنْ النَّاسِ فَمَنْ اتَّقَى الْمُشَبَّهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ وَمَنْ وَقَعَ فِي الشُّبُهَاتِ كَرَاعٍ يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يُوَاقِعَهُ أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى أَلَا إِنَّ حِمَى اللَّهِ فِي أَرْضِهِ مَحَارِمُهُ أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلَا وَهِيَ الْقَلْبُ
ആശയ സംഗ്രഹം : നുഅമാൻ ഇബ്നു ബഷീർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു 
  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം  ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌. അനുവദനീയമായ  കാര്യങ്ങള്‍ വ്യക്തമാണ്‌. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്‌. എന്നാല്‍ അവ രണ്ടിനുമിടയില്‍    അനുവദനീയമോ നിഷിദ്ധമോ എന്ന വിധി സംബന്ധിച്ച് സംശയകരമായ ചില കാര്യങ്ങളുണ്ട്‌. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ ഒരാള്‍  വിധി സംബന്ധിച്ച് സംശയകരമായ  കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്‍റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും  വിധി സംബന്ധിച്ച് സംശയകരമായ  കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്‍റെ സ്ഥിതി, സംരക്ഷിച്ചു നിറുത്തിയ നിരോധിത മേച്ചില്‍ സ്ഥലത്തിന്‍റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേയ്ക്കുന്ന  ഇടയനെ പോലെയാണ്‌. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്‌. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്‍മാര്‍ക്കും ഓരോ നിരോധിത മേച്ചില്‍ സ്ഥലങ്ങളുണ്ട്‌. ഭൂമിയില്‍ അല്ലാഹുവിന്‍റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്‌. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്‌. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം.

ഈ ഹദീസിനു ഇബ്നു ഹജർ അൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ നൽകിയ വിശദീകരണത്തിൽ നിന്ന് :
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

قَوْلُهُ : ( بَابُ فَضْلِ مَنِ اسْتَبْرَأَ لِدِينِهِ ) كَأَنَّهُ أَرَادَ أَنْ يُبَيِّنَ أَنَّ الْوَرَعَ مِنْ مُكَمِّلَاتِ الْإِيمَانِ ، فَلِهَذَا أَوْرَدَ حَدِيثَ الْبَابِ فِي أَبْوَابِ الْإِيمَانِ 
..................................
ഈ ബാബിനു ഈ ടൈറ്റിൽ നൽകുകയും ഈ ഹദീസ് കിതാബുൽ ഈമാനിൽ ഉൾപ്പെടുത്തുകയും ചെയ്തതിലൂടെ വറഉ അഥവാ അതിസൂക്ഷ്മത സത്യ വിശ്വാസത്തിനു പൂർണ്ണത നൽകുന്ന കാര്യങ്ങളിൽ പെട്ടതാണ് എന്ന് സൂചിപ്പിക്കുകയാണ് ഇമാം ബുഖാരി ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാം.
...................................
قَوْلُهُ : ( الْحَلَالُ بَيِّنٌ وَالْحَرَامُ بَيِّنٌ ) أَيْ فِي عَيْنِهِمَا وَوَصْفِهِمَا بِأَدِلَّتِهِمَا الظَّاهِرَةِ 

قَوْلُهُ : ( وَبَيْنَهُمَا مُشَبَّهَاتٌ ) بِوَزْنِ مُفَعَّلَاتٍ بِتَشْدِيدِ الْعَيْنِ الْمَفْتُوحَةِ وَهِيَ رِوَايَةُ مُسْلِمٍ ، أَيْ : شُبِّهَتْ بِغَيْرِهَا مِمَّا لَمْ يَتَبَيَّنْ بِهِ حُكْمُهَا عَلَى التَّعْيِينِ . وَفِي رِوَايَةِ الْأَصِيلِيِّ " مُشْتَبِهَاتٌ " بِوَزْنِ مُفْتَعِلَاتٍ بِتَاءٍ مَفْتُوحَةٍ وَعَيْنٍ خَفِيفَةٍ مَكْسُورَةٍ وَهِيَ رِوَايَةُ ابْنِ مَاجَهْ ، وَهُوَ لَفْظُ ابْنِ عَوْنٍ ، وَالْمَعْنَى أَنَّهَا مُوَحَّدَةٌ اكْتَسَبَتِ الشَّبَهَ مِنْ وَجْهَيْنِ مُتَعَارِضَيْنِ ، وَرَوَاهُ الدَّارِمِيُّ عَنْ أَبِي نُعَيْمٍ شَيْخِ الْبُخَارِيِّ فِيهِ بِلَفْظِ " وَبَيْنَهُمَا مُتَشَابِهَاتٌ 

قَوْلُهُ : ( لَا يَعْلَمُهَا كَثِيرٌ مِنَ النَّاسِ ) أَيْ : لَا يَعْلَمُ حُكْمَهَا ، وَجَاءَ وَاضِحًا فِي رِوَايَةِ التِّرْمِذِيِّ بِلَفْظِ " لَا يَدْرِي كَثِيرٌ مِنَ النَّاسِ أَمِنَ الْحَلَالِ هِيَ أَمْ مِنَ الْحَرَامِ " وَمَفْهُومُ قَوْلِهِ " كَثِيرٌ " أَنَّ مَعْرِفَةَ حُكْمِهَا مُمْكِنٌ لَكِنْ لِلْقَلِيلِ مِنَ النَّاسِ وَهُمُ الْمُجْتَهِدُونَ ، فَالشُّبُهَاتُ عَلَى هَذَا فِي حَقِّ غَيْرِهِمْ ، وَقَدْ تَقَعُ لَهُمْ حَيْثُ لَا يَظْهَرُ لَهُمْ تَرْجِيحُ أَحَدِ الدَّلِيلَيْنِ  
ആശയ സംഗ്രഹം :  ഹലാലും ഹറാമും അഥവാ അനുവദനീയമായതും നിഷിദ്ധമായതും വ്യക്തമാണ് എന്ന് പറഞ്ഞതിന്റെ ആശയം അത് ബാഹ്യമായി തന്നെ തെളിവുകളാൽ സ്പഷ്ടമാണ് എന്നാണു.മുശബ്ബഹാത്ത് എന്നാൽ നിർണ്ണിതമായി വിധി ഇന്നതാണ് - ഹറാമോ ഹലാലോ എന്ന് - വ്യക്തമാക്കപ്പെടാത്തതാണ് .  ഇത്തരം കാര്യങ്ങൾ അധികം ആളുകൾക്ക് അറിയില്ല എന്ന് പറഞ്ഞതിന്റെ വിവക്ഷ മുശബ്ബഹാത്തിന്റെ വിധി ഭൂരിപക്ഷം ജനങ്ങൾക്കും അറിയില്ല എന്നാണു.തിർമുദിയുടെ റിപ്പോർട്ടിൽ മുശബ്ബഹാത്ത് ആയ കാര്യങ്ങൾ നിഷിദ്ധങ്ങളിൽ പെട്ടതാണോ അനുവദനീയമായവയിൽ പെട്ടതാണോ എന്ന് വ്യക്തമായി അധിക ജനങ്ങൾക്കും അറിയില്ല എന്ന് വ്യക്തമായും രേഖപ്പെടുത്തിയിരിക്കുന്നു.അധികം ആളുകൾക്കും അറിയില്ല എന്ന പരാമർശത്തിൽ നിന്നും ' മുജ്തഹിദുകളായ ' ഒരു ന്യൂന പക്ഷത്തിനു അത്തരം കാര്യങ്ങളുടെ വിധി സംബന്ധിച്ച് അറിയാം എന്ന ധ്വനിയുണ്ട്. മുജ്തഹിദുകൾ തെളിവുകളിൽ അവർ തർജിഹ് ആക്കുന്നത് അഥവാ പ്രബലപ്പെടുത്തുന്നത് പ്രകാരം കാര്യങ്ങളെ വിശദീകരിക്കുന്നു.
................................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=98

MODULE 02/08.10.2017

قَوْلُهُ : ( اسْتَبْرَأَ ) بِالْهَمْزِ بِوَزْنِ اسْتَفْعَلَ مِنَ الْبَرَاءَةِ ، أَيْ : بَرَّأَ دِينَهُ مِنَ النَّقْصِ وَعِرْضَهُ مِنَ الطَّعْنِ فِيهِ ; لِأَنَّ مَنْ لَمْ يُعْرَفْ بِاجْتِنَابِ الشُّبُهَاتِ لَمْ يَسْلَمْ لِقَوْلِ مَنْ يَطْعَنُ فِيهِ ، وَفِيهِ دَلِيلٌ عَلَى أَنَّ مَنْ لَمْ يَتَوَقَّ الشُّبْهَةَ فِي كَسْبِهِ وَمَعَاشِهِ فَقَدْ عَرَّضَ نَفْسَهُ لِلطَّعْنِ فِيهِ ، وَفِي هَذَا إِشَارَةٌ إِلَى الْمُحَافَظَةِ عَلَى أُمُورِ الدِّينِ وَمُرَاعَاةِ الْمُرُوءَةِ  
ആശയ സംഗ്രഹം :  اسْتَبْرَأَ لِدِينِهِ وَعِرْضِهِ
ഇസ്തബ്രഅ എന്ന വാക്കു ബറാഅത്ത് എന്ന വാക്കിൽ നിന്നും നിഷ്പന്നമാണ്.ഇസ്തഫ്അല എന്ന വസ്നിൽ ആണിത്.ഇവിടെ ആശയം മുശബ്ബഹാത്ത് അഥവാ നിർണ്ണിതമായി വിധി ഇന്നതാണ് - ഹറാമോ ഹലാലോ എന്ന് - വ്യക്തമാക്കപ്പെടാത്ത  .  കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവൻ അവന്റെ ദീനിനെ ന്യൂനതയിൽ നിന്നും അവന്റെ അഭിമാനത്തെ അപഖ്യാതിയിൽ നിന്നും വിമുക്തമാക്കി എന്നതാണ്.ശുബുഹാത് ഉപേക്ഷിക്കാത്തവൻ  അപഖ്യാതിയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് പറയാവതല്ല.തന്റെ സമ്പാദ്യത്തിലും ഉപജീവനത്തിലും ശുബുഹത്ത് കടന്നു വരുന്നതിനെ സൂക്ഷിക്കാത്തവൻ സ്വന്തത്തിനെ തന്നെ അപഖ്യാതിക്ക്‌ വിധേയമാക്കുകയാണ് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. ദീനിന്റെ കാര്യങ്ങൾ പാലിക്കണമെന്നും ആദരണീയതയുടെ - മുറൂഅത്തിന്റെ- വിഷയം പരിഗണിക്കണമെന്നും ഈ ഹദീസ് ഓർമ്മിപ്പിക്കുന്നു.
قَوْلُهُ ( وَمَنْ وَقَعَ فِي الشُّبُهَاتِ ) فِيهَا أَيْضًا مَا تَقَدَّمَ مِنِ اخْتِلَافِ الرُّوَاةِ . وَاخْتُلِفَ فِي حُكْمِ الشُّبُهَاتِ فَقِيلَ التَّحْرِيمُ ، وَهُوَ مَرْدُودٌ . وَقِيلَ الْكَرَاهَةُ ، وَقِيلَ الْوَقْفُ . وَهُوَ كَالْخِلَافِ فِيمَا قَبْلَ الشَّرْعِ . وَحَاصِلُ مَا فَسَّرَ بِهِ الْعُلَمَاءُ الشُّبُهَاتِ أَرْبَعَةُ أَشْيَاءَ : أَحَدُهَا تَعَارُضُ الْأَدِلَّةِ كَمَا تَقَدَّمَ ، ثَانِيهَا اخْتِلَافُ الْعُلَمَاءِ وَهِيَ مُنْتَزَعَةٌ مِنَ الْأُولَى ، ثَالِثُهَا أَنَّ الْمُرَادَ بِهَا مُسَمَّى الْمَكْرُوهِ لِأَنَّهُ يَجْتَذِبُهُ جَانِبَا الْفِعْلِ وَالتَّرْكِ ، رَابِعُهَا أَنَّ الْمُرَادَ بِهَا الْمُبَاحُ ، وَلَا يُمْكِنُ قَائِلُ هَذَا أَنْ يَحْمِلَهُ عَلَى مُتَسَاوِي الطَّرَفَيْنِ مِنْ كُلِّ وَجْهٍ ، بَلْ يُمْكِنُ حَمْلُهُ عَلَى مَا يَكُونَ مِنْ قِسْمٍ خِلَافَ الْأَوْلَى ، بِأَنْ يَكُونَ مُتَسَاوِيَ الطَّرَفَيْنِ بِاعْتِبَارِ ذَاتِهِ ، رَاجِحَ الْفِعْلِ أَوِ التَّرْكِ بِاعْتِبَارِ أَمْرٍ خَارِجٍ
ആശയ സംഗ്രഹം : ശുബുഹത്ത് ആയ കാര്യം പ്രവർത്തിക്കുന്നതിന്റെ വിധി സംബന്ധിച്ച് വ്യത്യസ്ത നിരീക്ഷണങ്ങളുണ്ട്.ഒന്നാമത്തേത് അത് ഹറാമാണ് എന്നതാണ്.ഈ അഭിപ്രായം തള്ളപ്പെട്ടതാണ്.അത് കറാഹത്ത് ആണെന്നതാണ് മറ്റൊരു നിരീക്ഷണം.വഖഫു എന്ന ഒരു അഭിപ്രായവുമുണ്ട്.ശുബുഹാത്തിന്റെ വിശദീകരണം ഉലമാക്കൾ വ്യാഖ്യാനിച്ചതിൽ നിന്ന് വ്യക്തമാവുന്നു നാല് കാര്യങ്ങൾ ഇനി പറയുന്നവയാണ് : ഒന്ന്: തെളിവുകൾ പരസ്പര വിരുദ്ധമായി വന്ന വിഷയങ്ങൾ.രണ്ടു: ഇക്കാരണത്താൽ പണ്ഡിതന്മാർക്കിടയിൽ തർക്കത്തിന് ഇടയായ വിഷയങ്ങൾ.മൂന്നാമത്തേത് പ്രവർത്തിക്കുന്നതിലേക്കും ഉപേക്ഷിക്കുന്നതിലേക്കും വലിച്ചിഴക്കപ്പെടാവുന്ന കറാഹത്ത് ആയ കാര്യങ്ങൾ.നാല്: അനുവദനീയമായ കാര്യങ്ങൾ.ശുബുഹാത്തിന്റെ വിഷയത്തിൽ രണ്ടറ്റങ്ങളിലെയും നിലപാടുകളിലേക്കു പോകൽ സാധ്യമല്ല.എന്നാൽ അവയെ ഖിലാഫുൽ ഔലായുടെ ഗണത്തിൽ  ഉൾപ്പെടുത്താം ; ഓരോ സാഹചര്യത്തിലെയും റിസൾട്ടും  ഏതു തരം ശുബ്ഹ്ത് ആണ് എന്നതും പരിഗണിച്ചു കൊണ്ട് അത് പ്രവർത്തിക്കലാണോ ഉപേക്ഷിക്കലാണോ ഖിലാഫുൽ ഔലാ ( ഏറ്റവും ഉത്തമമായതിനു വിരുദ്ധമായതു) എന്ന് തീരുമാനിക്കപ്പെടാം.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=98

MODULE 03/08.10.2017

 وَنَقَلَ ابْنُ الْمُنِيرِ فِي مَنَاقِبِ شَيْخِهِ الْقَبَّارِيِّ عَنْهُ أَنَّهُ كَانَ يَقُولُ : الْمَكْرُوهُ عَقَبَةٌ بَيْنَ الْعَبْدِ وَالْحَرَامِ ، فَمَنِ اسْتَكْثَرَ مِنَ الْمَكْرُوِهِ تَطَرَّقَ إِلَى الْحَرَامِ ، وَالْمُبَاحُ عَقَبَةٌ بَيْنَهُ وَبَيْنَ الْمَكْرُوهِ ، فَمَنِ اسْتَكْثَرَ مِنْهُ تَطَرَّقَ إِلَى الْمَكْرُوِهِ . وَهُوَ مَنْزَعٌ حَسَنٌ . وَيُؤَيِّدُهُ رِوَايَةُ ابْنِ حِبَّانَ مِنْ طَرِيقٍ ذَكَرَ مُسْلِمٌ إِسْنَادَهَا وَلَمْ يَسُقْ لَفْظَهَا فِيهَا مِنَ الزِّيَادَةِ " اجْعَلُوا بَيْنَكُمْ وَبَيْنَ الْحَرَامِ سُتْرَةً مِنَ الْحَلَالِ ، مَنْ فَعَلَ ذَلِكَ اسْتَبْرَأَ لِعِرْضِهِ وَدِينِهِ ، وَمَنْ أَرْتَعَ فِيهِ كَانَ كَالْمُرْتِعِ إِلَى جَنْبِ الْحِمَى يُوشِكُ أَنْ يَقَعَ فِيهِ " وَالْمَعْنَى أَنَّ الْحَلَالَ حَيْثُ يُخْشَى أَنْ يَئُولَ فِعْلُهُ مُطْلَقًا إِلَى مَكْرُوهٍ أَوْ مُحَرَّمٍ يَنْبَغِي اجْتِنَابُهُ 
..............................
ആശയ സംഗ്രഹം : ഇബ്നുൽ മുനീർ അദ്ദേഹത്തിന്റെ ശൈഖ് അൽ ഖബ്ബാരിയിൽ നിന്ന് ഉദ്ധരിക്കുന്നു : കറാഹത്താക്കപ്പെട്ട കാര്യം ദാസന്റേയും ഹറാമിന്റെയും ഇടയിലെ ഒരു മതിലാണ്.കറാഹത്താക്കപ്പെട്ട കാര്യം വർദ്ധിച്ച വ്യക്തി സഞ്ചരിച്ചു  ഹറാമിലേക്കു എത്തിപ്പെട്ടേക്കാം.അനുവദനീയമായ കാര്യം അധികരിച്ചു ചെയ്യുന്ന വ്യക്തി കറാഹത്തിൽ എത്തിപ്പെട്ടേക്കാം.ഇത് നല്ല ഒരു നിരീക്ഷണമാണ്.സ്വഹീഹ് ഇബ്നു ഹിബ്ബാനിൽ വന്ന ഒരു ഹദീസ് ഈ നിരീക്ഷണത്തെ ശക്തിപ്പെടുത്തുന്നു.സ്വഹീഹ് ഇബ്നു ഹിബ്ബാനിൽ വന്ന ഹദീസ് കാണുക :
صحيح ابن حبان
 كِتَابُ الْحَظْرِ وَالإِبَاحَةِ
ذِكْرُ الأَمْرِ بِمُجَانَبَةِ الشُّبُهَاتِ سُتْرَةً
..........................
 عَنْ عَامِرٍ الشَّعْبِيِّ ، أَنَّهُ سَمِعَ النُّعْمَانَ بْنَ بَشِيرٍ ، يَقُولُ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " اجْعَلُوا بَيْنَكُمْ وَبَيْنَ الْحَرَامِ سُتْرَةً مِنَ الْحَلالِ ، مَنْ فَعَلَ ذَلِكَ اسْتَبْرَأَ لِعِرْضِهِ وَدِينِهِ ، وَمَنْ أَرْتَعَ فِيهِ كَانَ كَالْمُرْتِعِ إِلَى جَنْبِ الْحِمَى يُوشِكُ أَنْ يَقَعَ فِيهِ ، وَإِنَّ لِكُلِّ مَلِكٍ حِمًى ، وَإِنَّ حِمَى اللَّهِ فِي الأَرْضِ ، مَحَارِمُهُ " 
നുഅമാൻ ഇബ്നു ബഷീർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു 
  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം  ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌: നുഅമാൻ  നിങ്ങൾ നിങ്ങൾക്കും ഹറാമായ കാര്യങ്ങൾക്കും ഇടയിൽ ഹലാലിന്റെ ഒരു മറ ഉണ്ടാക്കണം .അങ്ങിനെ ചെയ്തവൻ അയാള്‍ തന്‍റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാൽ അതിലൂടെ ആരെങ്കിലും മേഞ്ഞാൽ  സംരക്ഷിച്ചു നിറുത്തിയ നിരോധിത മേച്ചില്‍ സ്ഥലത്തിന്‍റെ അതിര്‍ത്തികളില്‍  നാൽക്കാലികളെ മേക്കുന്നവനെ പോലെയാണ്.അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്‌.എല്ലാ രാജാക്കന്‍മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്‌. ഭൂമിയില്‍ അല്ലാഹുവിന്‍റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്‌.

(ഇബ്നു ഹജർ റഹിമഹുല്ലാഹ് തുടരുന്നു) അനുവദനീയമായ ഒരു കാര്യം പ്രവർത്തിക്കുന്നത് കറാഹത്തായ/അനഭിലഷണീയമായ  അല്ലെങ്കിൽ നിഷിദ്ധമായ സംഗതിയിലേക്കു നയിക്കുമെങ്കിൽ അത്തരം ഹലാലായ പ്രവർത്തി ഉപേക്ഷിക്കൽ അത്യാവശ്യമാണ് എന്നതാണ് ഈ ഹദീസിന്റെ ആശയം.

 http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=98


MODULE 04/08.10.2017

ഫത്ഹുൽ ബാരിതുടരുന്നു : 
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

.............................. وَالْحِمَى الْمَحْمِيُّ ، أُطْلِقَ الْمَصْدَرُ عَلَى اسْمِ الْمَفْعُولِ . وَفِي اخْتِصَاصِ التَّمْثِيلِ بِذَلِكَ نُكْتَةٌ ، وَهِيَ أَنَّ مُلُوكَ الْعَرَبِ كَانُوا يَحْمُونَ لِمَرَاعِي مَوَاشِيهِمْ أَمَاكِنَ مُخْتَصَّةً يَتَوَعَّدُونَ مَنْ يَرْعَى فِيهَا بِغَيْرِ إِذْنِهِمْ بِالْعُقُوبَةِ الشَّدِيدَةِ ، فَمَثَّلَ لَهُمُ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِمَا هُوَ مَشْهُورٌ عِنْدَهُمْ ، فَالْخَائِفُ مِنَ الْعُقُوبَةِ الْمُرَاقِبُ لِرِضَا الْمَلِكِ يَبْعُدُ عَنْ ذَلِكَ الْحِمَى خَشْيَةَ أَنْ تَقَعَ مَوَاشِيهِ فِي شَيْءٍ مِنْهُ ، فَبُعْدُهُ أَسْلَمُ لَهُ وَلَوِ اشْتَدَّ حَذَرُهُ . وَغَيْرُ الْخَائِفِ الْمُرَاقِبُ يَقْرُبُ مِنْهُ وَيَرْعَى مِنْ جَوَانِبِهِ ، فَلَا يَأْمَنُ أَنْ تَنْفَرِدَ الْفَاذَّةُ فَتَقَعُ فِيهِ بِغَيْرِ اخْتِيَارِهِ ، أَوْ يَمْحَلُ الْمَكَانُ الَّذِي هُوَ فِيهِ وَيَقَعُ الْخِصْبُ فِي الْحِمَى فَلَا يَمْلِكُ نَفْسَهُ أَنْ يَقَعَ فِيهِ . فَاللَّهُ سُبْحَانَهُ وَتَعَالَى هُوَ الْمَلِكُ حَقًّا ، وَحِمَاهُ مَحَارِمُهُ  
ആശയ സംഗ്രഹം : ഹിമാ എന്നാൽ മഹ്‌മിയ്യു അഥവാ പ്രത്യേകമായ നിരോധിത മേഖല എന്നാണു അർത്ഥം.നിരോധിത മേച്ചിൽ സ്ഥലം എന്ന ഉപമ ഉപയോഗിക്കുന്നതിൽ ഇവിടെ ഒരു പ്രസക്തിയുണ്ട്.അറബ് രാജാക്കന്മാർ അവരുടെ നാൽക്കാലികൾക്കു മേയുന്നതിനായി ഓരോ പ്രത്യേക സംരക്ഷിത മേഖലകൾ ഏർപ്പെടുത്തിയിരുന്നു.അവരുടെ അനുമതിയില്ലാതെ അവിടെ നാൽക്കാലികളെ മേയ്ക്കുന്നവർക്കു ശക്തമായ ശിക്ഷയുണ്ടാവുമെന്നു താക്കീതു നൽകലും  അവരുടെ പതിവായിരുന്നു.അതിനാലാണ് അറബികൾക്കിടയിൽ പ്രസിദ്ധമായ ഈ വാക്കു തന്നെ തിരുനബി ഉപമയായി അവർക്കു പറഞ്ഞു കൊടുത്തത്.അപ്പോൾ രാജാവിന്റെ ശിക്ഷ ഭയപ്പെടുന്നവനും രാജാവിന്റെ തൃപ്തി കൊതിക്കുന്നവനുമായ വ്യക്തി തന്റെ നാൽക്കാലികൾ രാജാവിന്റെ നിരോധിത മേച്ചിൽ പുറങ്ങളിൽ ചെന്ന് മേയുമോ എന്ന് ഭയന്ന് നിരോധിത മേച്ചിൽ സ്ഥലവുമായി ഒരു അകലം പാലിക്കാൻ ശ്രദ്ധിക്കും.അകന്നു നിൽക്കലാണല്ലോ അവനു കൂടുതൽ സുരക്ഷിതം.എന്നാൽ ഭയമില്ലാത്തവൻ നിരോധിത മേഖലക്ക് അടുത്ത് കൂടി കാലികളെ മേയ്ക്കുകയും അങ്ങിനെ അയാൾ നിരോധിത മേഖലയിൽ തന്നെ ചെന്ന് പെട്ട് പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.അപ്പോൾ അല്ലാഹുവാണ് യഥാർത്ഥ രാജാവ്.അവന്റെ നിരോധിത മേഖല എന്നാൽ അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്.
..................................
قَوْلُهُ : ( أَلَا إِنَّ حِمَى اللَّهِ فِي أَرْضِهِ مَحَارِمُهُ ) سَقَطَ " فِي أَرْضِهِ " مِنْ رِوَايَةِ الْمُسْتَمْلِي ، وَثَبَتَتِ الْوَاوُ فِي قَوْلِهِ " أَلَا وَإِنَّ حِمَى اللَّهِ " فِي رِوَايَةِ غَيْرِ أَبِي ذَرٍّ ، وَالْمُرَادُ بِالْمَحَارِمِ فِعْلُ الْمَنْهِيِّ الْمُحَرَّمِ أَوْ تَرْكُ الْمَأْمُورِ الْوَاجِبِ ، وَلِهَذَا وَقَعَ فِي رِوَايَةِ أَبِي فَرْوَةَ التَّعْبِيرُ بِالْمَعَاصِي بَدَلَ الْمَحَارِمِ . وَقَوْلُهُ " أَلَا " لِلتَّنْبِيهِ عَلَى صِحَّةِ مَا بَعْدَهَا ، وَفِي إِعَادَتِهَا وَتَكْرِيرِهَا دَلِيلٌ عَلَى عِظَمِ شَأْنِ مَدْلُولِهَا 
അല്ലാഹു  'നിഷിദ്ധമാക്കിയ കാര്യങ്ങൾ' എന്നാൽ നിരോധിക്കപ്പെട്ട കാര്യങ്ങൾ പ്രവർത്തിക്കലോ നിര്ബന്ധമാക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കലോ ആണ്.
قَوْلُهُ ( مُضْغَةٌ ) أَيْ : قَدْرُ مَا يُمْضَغُ ، وَعَبَّرَ بِهَا هُنَا عَنْ مِقْدَارِ الْقَلْبِ فِي الرُّؤْيَةِ ، وَسُمِّيَ الْقَلْبُ قَلْبًا لِتَقَلُّبِهِ فِي الْأُمُورِ ، أَوْ لِأَنَّهُ خَالِصُ مَا فِي الْبَدَنِ ، وَخَالِصُ كُلِّ شَيْءٍ قَلْبُهُ ، أَوْ لِأَنَّهُ وُضِعَ فِي الْجَسَدِ مَقْلُوبًا . وَقَوْلُهُ " إِذَا صَلَحَتْ " وَ " إِذَا فَسَدَتْ " هُوَ بِفَتْحِ عَيْنِهِمَا وَتُضَمُّ فِي الْمُضَارِعِ ، وَحَكَى الْفَرَّاءُ الضَّمَّ فِي مَاضِي صَلَحَ ، وَهُوَ يُضَمُّ وِفَاقًا إِذَا صَارَ لَهُ الصَّلَاحُ هَيْئَةً لَازِمَةً لِشَرَفٍ وَنَحْوِهِ ، وَالتَّعْبِيرُ بِإِذَا لِتَحَقُّقِ الْوُقُوعِ غَالِبًا ، وَقَدْ تَأْتِي بِمَعْنَى إِنْ كَمَا هُنَا . وَخَصَّ الْقَلْبَ بِذَلِكَ لِأَنَّهُ أَمِيرُ الْبَدَنِ ، وَبِصَلَاحِ الْأَمِيرِ تَصْلُحُ الرَّعِيَّةُ ، وَبِفَسَادِهِ تَفْسُدُ . وَفِيهِ تَنْبِيهٌ عَلَى تَعْظِيمِ قَدْرِ الْقَلْبِ ، وَالْحَثُّ عَلَى صَلَاحِهِ ، وَالْإِشَارَةُ إِلَى أَنَّ لِطِيبِ الْكَسْبِ أَثَرًا فِيهِ . وَالْمُرَادُ الْمُتَعَلِّقُ بِهِ مِنَ الْفَهْمِ الَّذِي رَكَّبَهُ اللَّهُ فِيهِ 
ആശയ സംഗ്രഹം : ഇവിടെ 'മുദ്‌അത്ത്' - മാംസക്കഷ്ണം  എന്ന് ഖൽബിനെ അഥവാ ഹൃദയത്തെ കുറിച്ചു പറഞ്ഞതാണ് കാഴ്ചയിൽ ഹൃദയം കാണപ്പെടുന്ന അളവ് എന്ന നിലക്കാണ്.ഖൽബിനെ ഖൽബ് എന്ന് പറയുന്നത് അവസ്ഥകൾ മാറുന്ന ഒന്നാണ് അത് എന്നത് കൊണ്ടാണ്; അല്ലെങ്കിൽ എല്ലാ വസ്തുക്കളുടെയും ആകെത്തുക അതിന്റെ ഖൽബ് ആണ് എന്നത് കൊണ്ടാവാം.ശരീരത്തിന്റെ ഖുലാസ ഹൃദയം ആണ് എന്ന അർത്ഥത്തിലുമാകാം.ഖൽബ് ശരീരത്തിന്റെ അമീർ ആണ്.അമീർ നന്നായാൽ പ്രജകൾ നന്നാവും .അമീർ തന്നെ മോശമാണെങ്കിൽ ജനങ്ങളും വെടക്കാകും.ഹൃദയത്തെ നന്നാക്കുന്നതിന്റെ പ്രാധാന്യം ഈ ഹദീസിൽ നിന്നും വ്യക്തമാണ്.
.............................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=98

MODULE 05/08.10.2017

 وَيُسْتَدَلُّ بِهِ عَلَى أَنَّ الْعَقْلَ فِي الْقَلْبِ ، وَمِنْهُ قَوْلُهُ تَعَالَى فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا . وَقَوْلُهُ تَعَالَى إِنَّ فِي ذَلِكَ لَذِكْرَى لِمَنْ كَانَ لَهُ قَلْبٌ . قَالَ الْمُفَسِّرُونَ : أَيْ : عَقْلٌ . وَعَبَّرَ عَنْهُ بِالْقَلْبِ لِأَنَّهُ مَحَلُّ اسْتِقْرَارِهِ
.............................
 وَقَدْ عَظَّمَ الْعُلَمَاءُ أَمْرَ هَذَا الْحَدِيثِ فَعَدُّوهُ رَابِعَ أَرْبَعَةٍ تَدُورُ عَلَيْهَا الْأَحْكَامُ كَمَا نُقِلَ عَنْ أَبَى دَاوُدَ ، وَفِيهِ الْبَيْتَانِ الْمَشْهُورَانِ وَهُمَا : 
عُمْدَةُ الدِّينِ عِنْدَنَا كَلِمَاتٌ مُسْنَدَاتٌ مِنْ قَوْلِ خَيْرِ الْبَرِيَّهِ     اتْرُكِ الْمُشْبِهَاتِ وَازْهَدْ وَدَعْ مَا 
لَيْسَ يَعْنِيكَ وَاعْمَلَنَّ بِنِيَّهْ
............................
وَأَشَارَ ابْنُ الْعَرَبِيِّ إِلَى أَنَّهُ يُمْكِنُ أَنْ يُنْتَزَعَ مِنْهُ وَحْدَهُ جَمِيعُ الْأَحْكَامِ ، قَالَ الْقُرْطُبِيُّ : لِأَنَّهُ اشْتَمَلَ عَلَى التَّفْصِيلِ بَيْنَ الْحَلَالِ وَغَيْرِهِ ، وَعَلَى تَعَلُّقِ جَمِيعِ الْأَعْمَالِ بِالْقَلْبِ ، فَمِنْ هُنَا يُمْكِنُ أَنْ تُرَدَّ جَمِيعُ الْأَحْكَامِ إِلَيْهِ . وَاللَّهُ الْمُسْتَعَانُ  

ആശയ സംഗ്രഹം : അഖ്‌ൽ അഥവാ ബുദ്ധി ഹൃദയത്തിൽ അഥവാ ഖൽബിൽ ആണെന്ന് ഈ ഹദീസിൽ സൂചനയുണ്ട്.അല്ലാഹു പറയുന്നു : 

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 022 ഹജ്ജ് 46 :
أَفَلَمْ يَسِيرُوا فِي الأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا فَإِنَّهَا لا تَعْمَى الأَبْصَارُ وَلَكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്‌ അന്ധത ബാധിക്കുന്നത്‌.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 050 ഖാഫ് 33 – 37 കാണുക :
مَنْ خَشِيَ الرَّحْمَن بِالْغَيْبِ وَجَاء بِقَلْبٍ مُّنِيبٍ
അതായത്‌ അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട്‌ കൂടി വരുകയും ചെയ്തവന്ന്‌.
ادْخُلُوهَا بِسَلَامٍ ذَلِكَ يَوْمُ الْخُلُودِ
( അവരോട്‌ പറയപ്പെടും: ) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ച്‌ കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്‌.
لَهُم مَّا يَشَاؤُونَ فِيهَا وَلَدَيْنَا مَزِيدٌ
അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌
وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًا فَنَقَّبُوا فِي الْبِلَادِ هَلْ مِن مَّحِيصٍ
ഇവര്‍ക്കു മുമ്പ്‌ എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! അവര്‍ ഇവരെക്കാള്‍ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍ നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷപ്രാപിക്കാന്‍ വല്ല ഇടവുമുണ്ടോ എന്ന്‌.
إِنَّ فِي ذَلِكَ لَذِكْرَى لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ
ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത്‌ കേള്‍ക്കുകയോ ചെയ്തവന്ന്‌ തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്‌.
http://quranmalayalam.com/quran/malar/50.htm

ഇവിടെ 37 - ആം നമ്പർ ആയത്തിൽ 

''ഹൃദയമുള്ളവനായിരിക്കുകയോ......''എന്ന് പറഞ്ഞതിലെ ഖൽബ് എന്നാൽ ബുദ്ധി ആണ് ഉദ്ദേശ്യമെന്ന് മുഫസ്സിറുകൾ വിശദീകരിക്കുന്നു.

    ഈ ഹദീസിലെ ഖൽബിന്റെ വിഷയം  ദീനിന്റെ നാല് പ്രധാന കാര്യങ്ങളിൽ ഒന്നായി  പണ്ഡിതന്മാർ പരിഗണിച്ചിരിക്കുന്നു. അബൂ ദാവൂദ് അവര്കളിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു കവിതാ ശകലം കാണുക :

عُمْدَةُ الدِّينِ عِنْدَنَا كَلِمَاتٌ

 مُسْنَدَاتٌ مِنْ قَوْلِ خَيْرِ الْبَرِيَّهِ

     اتْرُكِ الْمُشْبِهَاتِ وَازْهَدْ وَدَعْ مَا

لَيْسَ يَعْنِيكَ وَاعْمَلَنَّ بِنِيَّهْ

 (ആശയം ) 

ദീനിന്റെ സ്തംഭം നാലു കാര്യങ്ങളാ

 നാലും തിരുനബിയിൽ നിന്ന് വന്നതാ

ശുബുഹാത്തുകൾ ഉപേക്ഷിക്കലാണൊന്ന്

സുഹ്ദുള്ളവനായ്‌ നീ മാറൽ മറ്റൊന്ന്

ആവശ്യമില്ലാത്തതിൽ നീ തലയിടല്ലാ

നല്ല നിയ്യത്തിൽ പ്രവർത്തിക്കൽ  നാലാ

     ദീനിന്റെ എല്ലാ വിധികളിലേക്കും ഈ ഹദീസിൽ സൂചനയുണ്ടെന്നു ഇബ്നുൽ അറബിയും ഇമാം ഖുര്തുബിയും വ്യക്തമാക്കുന്നു 
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=98


MODULE 06/08.10.2017
ഇബ്നു റജബ് അൽ ഹമ്പലി റഹിമഹുല്ലാഹിയുടെ ഫത്ഹുൽ  ബാരിയിൽ നിന്ന് :
 فتح الباري في شرح صحيح البخاري لابن رجب

الإمام الحافظ العلامة زين الدين عبد الرحمن بن أحمد بن عبد الرحمن بن الحسن بن محمد بن أبي البركات مسعود السلامي البغدادي الدمشقي الحنبلي أبو الفرج الشهير بابن رجب،
(ഹിജ്‌റ  736 - 795)
..............................
فَصَارَ الْحَلَالُ وَالْحَرَامُ عَلَى قِسْمَيْنِ 

أَحَدُهُمَا : مَا هُوَ وَاضِحٌ لَا خَفَاءَ بِهِ عَلَى عُمُومِ الْأُمَّةِ ; لِاسْتِفَاضَتِهِ بَيْنَهُمْ وَانْتِشَارِهِ فِيهِمْ ، وَلَا يَكَادُ يَخْفَى إِلَّا عَلَى مَنْ نَشَأَ بِبَادِيَةٍ بَعِيدَةٍ عَنْ دَارِ الْإِسْلَامِ . فَهَذَا هُوَ الْحَلَالُ الْبَيِّنُ ، وَالْحَرَامُ الْبَيِّنُ 
........................
ആശയ സംഗ്രഹം : അപ്പോൾ  ഹലാലും ഹറാമും ഓരോന്നും രണ്ടു വിഭാഗങ്ങളിൽ പ്പെടുന്നു.
ഒന്നാമത്തെ ഇനം ഹലാലും ഹറാമും സുവ്യക്തമായ വിഭാഗത്തിൽ പെട്ടതാണ്; വ്യാപകമായി അറിയപ്പെടുന്നതും പ്രചരിക്കപ്പെടുന്നതും ആയതിനാൽ ഉമ്മത്തിന്‌ ഈ വിഭാഗത്തിൽ പെട്ട ഹലാൽ ഹറാമുകൾ നിഴൽ ഇല്ലാത്ത വിധം വ്യക്തമാണ്.ഇസ്‌ലാമിക സമൂഹത്തിൽ നിന്ന് സമീപമല്ലാതെ ദൂരെ ജീവിക്കുന്ന ജനങ്ങൾക്ക്  മാത്രമേ ഈ വിഭാഗത്തിൽ പെട്ട ഹലാൽ ഹറാമുകൾ അറിയാത്തതായി ഉണ്ടാവുകയുള്ളൂ. 
الْقِسْمُ الثَّانِي : مَا لَمْ يَنْتَشِرْ تَحْرِيمُهُ وَتَحْلِيلُهُ فِي عُمُومِ الْأُمَّةِ ; لِخَفَاءِ دَلَالَةِ النَّصِّ عَلَيْهِ ، وَوُقُوعِ تَنَازُعِ الْعُلَمَاءِ فِيهِ وَنَحْوِ ذَلِكَ ، فَيَشْتَبِهُ عَلَى كَثِيرٍ مِنَ النَّاسِ هَلْ هُوَ مِنَ الْحَلَالِ ؟ أَوْ مِنَ الْحَرَامِ ؟ 

وَأَمَّا خَوَاصُّ أَهْلِ الْعِلْمِ الرَّاسِخُونَ فِيهِ فَلَا يَشْتَبِهُ عَلَيْهِمْ ، بَلْ عِنْدَهُمْ مِنَ الْعِلْمِ الَّذِي اخْتَصُّوا بِهِ عَنْ أَكْثَرِ النَّاسِ مَا يَسْتَدِلُّونَ بِهِ عَلَى حِلِّ ذَلِكَ أَوْ حُرْمَتِهِ ، فَهَؤُلَاءِ لَا يَكُونُ ذَلِكَ مُشْتَبِهًا عَلَيْهِمْ لِوُضُوحِ حُكْمِهِ عِنْدَهُمْ 

وَأَمَّا مَنْ لَمْ يَصِلْ إِلَى مَا وَصَلُوا إِلَيْهِ فَهُوَ مُشْتَبِهٌ عَلَيْهِ ، فَهَذَا الَّذِي اشْتَبَهَ عَلَيْهِ إِنِ اتَّقَى مَا اشْتَبَهَ عَلَيْهِ حِلُّهُ وَحَرَمُهُ وَاجْتَنَبَهُ فَقَدِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ ، بِمَعْنَى أَنَّهُ طَلَبَ لَهُمَا الْبَرَاءَةَ مِمَّا يَشِينُهُمَا  
ആശയ സംഗ്രഹം : പ്രമാണത്തിലെ വ്യക്തത ഉമ്മത്തിൽ വ്യാപകമായി അറിയപ്പെടാത്തതും ഹലാലാണോ ഹറാമാണോ എന്ന വിധി സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ തർക്കം വന്നിട്ടുള്ളതുമായ കാര്യങ്ങളാണ് രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നത്.ഇത്തരം വിഷയങ്ങൾ അനുവദനീയമോ നിഷിദ്ധമോ എന്ന കാര്യത്തിൽ അധിക ജനങ്ങൾക്കും സംശയവും ആശയക്കുഴപ്പവും ഉണ്ടാവുന്നു.എന്നാൽ  കൃത്യവും വ്യക്തവുമായ വിജ്ഞാനമുള്ള നിപുണനായ പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം. ഇതരർക്കു ലഭിക്കാത്ത വ്യക്തമായ തെളിവുകൾ ലഭിച്ചതിനാൽ ഇത്തരം കാര്യങ്ങളുടെ വിധി സംബന്ധിച്ച് അഥവാ അത് ഹറാമാണോ ഹലാലാണോ എന്നത് സംബന്ധിച്ച് വ്യക്തമായ ബോധ്യമുള്ളതിനാൽ അത്തരം പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം അവ ശുബുഹാത്തിൽ പെട്ടതല്ല.എന്നാൽ അവർ എത്തിപ്പെട്ട വിജ്ഞാനത്തിലും തെളിവുകളിലും എത്താത്ത ജനങ്ങളെ സംബന്ധിച്ചിടത്തോളം അവെയ ശുബുഹത് ആയ അഥവാ വിധി വ്യക്തമാവാത്ത സംശയകരമായ കാര്യങ്ങളാണ്.അങ്ങനെയുള്ളവർ അത്തരം സംശയകരമായ കാര്യങ്ങളെ ഉപേക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതാണ് അവരുടെ ദീനും അഭിമാനവും സംരക്ഷിക്കപ്പെടാൻ ഉതകുന്ന നിലപാട് എന്നതാണ് ഈ ഹദീസിന്റെ ആശയം വ്യക്തമാക്കുന്നത്.

 وَهَذَا مَعْنَى الْحَدِيثِ الْآخَرِ " دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ " 

وَهَذَا هُوَ الْوَرَعُ ، وَبِهِ يَحْصُلُ كَمَالُ التَّقْوَى كَمَا فِي الْحَدِيثِ الَّذِي خَرَّجَهُ التِّرْمِذِيُّ وَابْنُ مَاجَهْ : " لَا يَبْلُغُ الْعَبْدُ أَنْ يَكُونَ مِنَ الْمُتَّقِينَ حَتَّى يَدَعَ مَا لَا بَأْسَ بِهِ حَذَرًا مِمَّا بِهِ بَأْسٌ  
ആശയ സംഗ്രഹം : ഈ ഹദീസിന്റെ ആശയത്തിൽ വന്ന  മറ്റൊരു ഹദീസാണ് دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ " 
' നിനക്ക് സംശയമുള്ളതു ഉപേക്ഷിച്ചു സംശയമില്ലാത്തതു പ്രവർത്തിക്കുക' എന്ന ആശയമുള്ള ഹദീസ്.അതാണ് വറഉ അഥവാ അതിസൂക്ഷ്മത.അങ്ങിനെയാണ് തഖ്‌വാ പൂർണ്ണമാവുക.തിർമുദിയും ഇബ്നു  മാജയും റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് കാണുക :
കുഴപ്പമുള്ളതിൽ പെടുമെന്ന് ഭയന്ന് കുഴപ്പമില്ലാത്തതു പോലും ഉപേക്ഷിക്കുന്നത് വരെ ഒരു ദാസനും മുത്തഖീങ്ങളുടെ സ്ഥാനത്ത് എത്തിപ്പെടുകയില്ല.
................................

NOTE : ഇവിടെ ഇബ്നു റജബ് അൽ ഹമ്പലി റഹിമഹുല്ലാഹിയുടെ ഫത്ഹുൽ ബാരിയുടെ രണ്ടു ലിങ്ക് നൽകിയിട്ടുണ്ട്.ഒന്നാമത്തെ ലിങ്കിൽ ഗ്രൻഥ കർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ഇമാം ആലൂസിയുടെ പേര് ചേർത്തത് തെറ്റിയതാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല.
https://library.islamweb.net/newlibrary/display_book.php?idfrom=101&idto=102&bk_no=302&ID=30

http://hadithportal.com/index.php?show=hadith&h_id=52&uid=0&sharh=200000&all_sharh=full&book=33

MODULE 08 /07.10.2017
وَفِي هَذَا دَلِيلٌ عَلَى سَدِّ الذَّرَائِعِ وَالْوَسَائِلِ إِلَى الْمُحَرَّمَاتِ ، كَمَا تُحَرَّمُ الْخَلْوَةُ بِالْأَجْنَبِيَّةِ ، وَكَمَا يُحَرَّمُ شُرْبُ قَلِيلِ مَا يُسْكِرُ كَثِيرُهُ ، وَكَمَا يُنْهَى عَنِ الصَّلَاةِ بَعْدَ الصُّبْحِ وَبَعْدَ الْعَصْرِ خَشْيَةَ الصَّلَاةِ عِنْدَ طُلُوعِ الشَّمْسِ وَعِنْدَ غُرُوبِهَا . وَكَمَا يُمْنَعُ مَنْ تُحَرِّكُ الْقُبْلَةُ شَهْوَتَهُ فِي صِيَامِهِ مِنَ الْقُبْلَةِ ، وَكَمَا يُؤْمَرُ مَنْ يُبَاشِرُ امْرَأَتَهُ فِي حَالِ حَيْضِهَا أَنْ يُبَاشِرَهَا مِنْ فَوْقِ إِزَارٍ يَسْتُرُ مَا بَيْنَ سُرَّتِهَا وَرُكْبَتِهَا 
...............................
ആശയ സംഗ്രഹം : മുഹര്റഹ്മാത്തിലേക്ക്‌ അഥവാ നിഷിദ്ധമായ കാര്യങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളിൽ -വസീലത്ത്-അകപ്പെടാതെ സൂക്ഷിക്കണമെന്നും അതും ഹറാം ആണെന്നും  ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.ചില ഉദാഹരങ്ങൾ താഴെ ചേർക്കുന്നു :
1.അന്യസ്ത്രീകളുമായി ഒറ്റയ്ക്കാവൽ ഹറാമാകുന്നു.

2.കൂടുതൽ അളവിൽ ഉപയോഗിച്ചാൽ ലഹരിയുണ്ടാക്കുന്ന വസ്തുക്കൾ കുറഞ്ഞ അളവിൽ ഉപയോഗിക്കലും ഹറാമാകുന്നു.

3.സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും നിസ്ക്കാരം ഹറാമായതിനാൽ അതിൽ പെട്ട് പോകാതിരിക്കാൻ വേണ്ടി സുബ്ഹിക്ക് ശേഷവും അസറിനു ശേഷവും നിസ്ക്കാരം ഹറാമാക്കിയിരിക്കുന്നു.

4.സ്ത്രീയെ ചുംബിക്കൽ കൊണ്ട് വികാരം ഇളകുന്ന പുരുഷന് നോമ്പ് സമയത്തു ചുംബനം ഹറാമാണ്.

5.ആർത്തവമുള്ള അവസ്ഥയിൽ ഭാര്യയുമായി സല്ലപിക്കുന്നവൻ അവളുടെ മുട്ട് പൊക്കിളിനു ഇടയിലുള്ള ഭാഗം മറക്കുന്ന വസ്ത്രത്തിനു മുകളിൽ മാത്രം സുഖമെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

Monday, 11 September 2017

ഹിർഖലിനു നബി എഴുതിയ കത്ത് സംബന്ധിച്ച ഹദീസ് സ്വഹീഹുൽ ബുഖാരി ഹദീസ് 7 & 51 صحيح البخاري





അൽ  കിതാബ് പഠന പരമ്പര 283
08.09.2017
ഹദീസ് സെഷൻ 66

MODULE 01/08.09.2017

സ്വഹീഹുൽ ബുഖാരി 
صحيح البخاري
محمد بن إسماعيل البخاري الجعفي
 കിതാബുൽ ഈമാൻ 
كتاب الإيمان
ഹദീസ് 51:
حَدَّثَنَا إِبْرَاهِيمُ بْنُ حَمْزَةَ، قَالَ: حَدَّثَنَا إِبْرَاهِيمُ بْنُ سَعْدٍ، عَنْ صَالِحٍ، عَنِ ابْنِ شِهَابٍ، عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ، أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ، أَخْبَرَهُ قَالَ: أَخْبَرَنِي أَبُو سُفْيَانَ بْنُ حَرْبٍ، " أَنَّ هِرَقْلَ، قَالَ لَهُ: سَأَلْتُكَ هَلْ يَزِيدُونَ أَمْ يَنْقُصُونَ؟ فَزَعَمْتَ أَنَّهُمْ يَزِيدُونَ، وَكَذَلِكَ الإِيمَانُ حَتَّى يَتِمَّ، وَسَأَلْتُكَ هَلْ يَرْتَدُّ أَحَدٌ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ؟ فَزَعَمْتَ أَنْ لاَ، وَكَذَلِكَ الإِيمَانُ، حِينَ تُخَالِطُ بَشَاشَتُهُ القُلُوبَ لاَ يَسْخَطُهُ أَحَدٌ "
ആശയ സംഗ്രഹം : അബൂ സുഫ്‌യാൻ റദിയല്ലാഹു അന്ഹു മുസ്‌ലിം ആകുന്നതിനു മുമ്പ് ഹിർഖൽ ചക്രവർത്തി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ കുറിച്ച് ചോദിച്ചറിഞ്ഞപ്പോൾ ഹിര്ഖലും അബൂ സുഫ്‌യാനും തമ്മിൽ നടന്ന സംഭാഷണത്തിലെ ഒരു ഭാഗത്ത് ഹിർഖൽ ചോദിച്ചതായി അബൂ സുഫ്‌യാനു ബ്നു ഹർബ് പ്രസ്താവിക്കുന്നു :മുഹമ്മദിന്റെ അനുയായികളുടെ അഥവാ ഇസ്‌ലാം സ്വീകരിക്കുന്ന ആളുകളുടെ എണ്ണം കുറയുകയാണോ കൂടുകയാണോ ചെയ്യുന്നത്?അപ്പോൾ താങ്കൾ (അബൂ സുഫ്‌യാനു) 'കൂടുകയാണ്' എന്നാണല്ലോ മറുപടി പറഞ്ഞത്.അപ്രകാരമാണ് ഈമാൻ അഥവാ  സത്യ വിശ്വാസം ; അത് സമ്പൂർണ്ണമാകുന്നത് വരെ.ഇസ്‌ലാം സ്വീകരിച്ച ശേഷം ഇസ്‌ലാം മതം വെറുത്തു കൊണ്ട് ആരെങ്കിലും മുർതദ്ദായി ഇസ്‌ലാം ഉപേക്ഷിച്ചു പോയോ എന്ന് ഞാൻ താങ്കളോട് ചോദിച്ചു .അപ്പോൾ താങ്കൾ 'ഇല്ല' എന്ന മറുപടിയാണല്ലോ നൽകിയത് .അപ്രകാരമാണ് ഈമാൻ അഥവാ  സത്യ വിശ്വാസം ;
 അതിന്റെ തെളിച്ചം ഹൃദയങ്ങളിൽ ലയിച്ചാൽ ആർക്കും അതിനെ വെറുക്കാൻ സാധിക്കില്ല .
بشاشة الإيمان : أثره المضيء
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=0&ID=49

ഇബ്നു റജബ് അൽ ഹമ്പലി റഹിമഹുല്ലാഹിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
 ومقصود بإيراد هذه الجملة من حديث هرقل: أن الإيمان يزيد حتى يتم، وأن الدين هو الإيمان؛ فإنه سأله: هل يرتد أحد منهم سخطة لدينه؟ ثم أجاب بأن الإيمان حين تخالط بشاشته القلوب لا يسخطه أحد. والبشاشة: الفرح والاستبشار
ദീൻ എന്നത് ഈമാൻ തന്നെയാണെന്ന് സൂചിപ്പിക്കലാണ് ഈ ഹദീസ് ഇവിടെ പരാമര്ശിച്ചതിന്റെ ഉദ്ദേശ്യം.കാരണം 'ഇസ്‌ലാം സ്വീകരിച്ച ശേഷം ഇസ്‌ലാം മതം വെറുത്തു കൊണ്ട് ആരെങ്കിലും മുർതദ്ദായി ഇസ്‌ലാം ഉപേക്ഷിച്ചു പോയോ' എന്നാണല്ലോ ഹിർഖൽ ആദ്യം ചോദിക്കുന്നത് .തുടർന്ന് 'അപ്രകാരമാണ് ഈമാൻ അഥവാ  സത്യ വിശ്വാസം ;
 അതിന്റെ തെളിച്ചം ഹൃദയങ്ങളിൽ ലയിച്ചാൽ ആർക്കും അതിനെ വെറുക്കാൻ സാധിക്കില്ല ' എന്നും പ്രസ്താവിക്കുന്നു.ബഷാശത്ത് എന്നാൽ ഇവിടെ സന്തോഷം, ആനന്ദം എന്നൊക്കെയാണ് അർത്ഥം.
................................
http://shamela.ws/browse.php/book-137/page-257
ഈ ഹദീസിന്റെ പൂർണ്ണ രൂപം സ്വഹീഹുൽ ബുഖാരിയിൽ തന്നെ ഹദീസ് നമ്പർ 7 ആയി മറ്റൊരു പരമ്പരയിൽ നേരത്തെ വന്നിട്ടുണ്ട് .പ്രസ്തുത ഹദീസ് ഇവിടെ ഒന്ന് കൂടി ആവർത്തിക്കട്ടെ 

MODULE 02/08.09.2017
ഹിർഖലിനു  നബി എഴുതിയ കത്ത് സംബന്ധിച്ച ഹദീസ്:
(ദൈർഘ്യമുള്ള ഹദീസ് ആയതിനാൽ സൗകര്യത്തിനായി  അറബി മൂലവും മലയാള ആശയ  സംഗ്രഹവും കുറേശ്ശെയായി നൽകിയിരിക്കുന്നു )
സ്വഹീഹുൽ ബുഖാരി 
صحيح البخاري
ഹദീസ് 07:
كتاب بدء الوحى

حَدَّثَنَا أَبُو الْيَمَانِ الْحَكَمُ بْنُ نَافِعٍ، قَالَ أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ، أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ، أَخْبَرَهُ أَنَّ أَبَا سُفْيَانَ بْنَ حَرْبٍ أَخْبَرَهُ أَنَّ هِرَقْلَ أَرْسَلَ إِلَيْهِ فِي رَكْبٍ مِنْ قُرَيْشٍ ـ وَكَانُوا تُجَّارًا بِالشَّأْمِ ـ فِي الْمُدَّةِ الَّتِي كَانَ رَسُولُ اللَّهِ صلى الله عليه وسلم مَادَّ فِيهَا أَبَا سُفْيَانَ وَكُفَّارَ قُرَيْشٍ، فَأَتَوْهُ وَهُمْ بِإِيلِيَاءَ فَدَعَاهُمْ فِي مَجْلِسِهِ، وَحَوْلَهُ عُظَمَاءُ الرُّومِ ثُمَّ دَعَاهُمْ وَدَعَا بِتَرْجُمَانِهِ فَقَالَ أَيُّكُمْ أَقْرَبُ نَسَبًا بِهَذَا الرَّجُلِ الَّذِي يَزْعُمُ أَنَّهُ نَبِيٌّ فَقَالَ أَبُو سُفْيَانَ فَقُلْتُ أَنَا أَقْرَبُهُمْ نَسَبًا‏.‏ فَقَالَ أَدْنُوهُ مِنِّي، وَقَرِّبُوا أَصْحَابَهُ، فَاجْعَلُوهُمْ عِنْدَ ظَهْرِهِ‏

ആശയ സംഗ്രഹം:അബ്ദുല്ലാഹി ബ്നു അബ്ബാസ്‌ റദിയല്ലാഹു അന്ഹു നിവേദനം : അബൂസുഫ്യാൻ  എന്നോട് പറഞ്ഞു: ഞങ്ങൾ (അബൂസുഫ്യാനും കൂട്ടരും) ഒരു കച്ചവട സംഘത്തിലായിരിക്കെ ഹിർക്കൽ(റോമാ ചക്രവർത്തി) ഒരു ദൂതനെ അദ്ധേഹത്തിന്റെ (അബൂ സുഫ്യാന്റെ )അടുത്തേക്ക് അയച്ചു-അവരും ഖുറൈശീ കുഫ്ഫാറുകളും   അക്കാലത്ത്  റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുമായി സന്ധിയിലേർപ്പെട്ടിരുന്നവരും ,ശാം ഭാഗത്ത് (ഇന്നത്തെ സിറിയ ,പലസ്തീൻ,ലബനാൻ,ജോർദാൻ) കച്ചവടം ചെയ്തിരുന്നവരും ആയിരുന്നു- അങ്ങനെ അബൂസുഫ്യാനും സഖാക്കളും ഈലിയായിൽ(ജറുസലേം) ഹിർക്കലിന്റെ അടുത്തെത്തി.ഹിര്ഖൽ അവരെ കൊട്ടാര സദസ്സിൽ  വിളിപ്പിച്ചു ,അവിടെ ചുറ്റും റോമിലെ പ്രധാനികളും ഉണ്ടായിരുന്നു.സംഘത്തെയും പരിഭാഷകനെയും  വിളിച്ചിരുത്തിയ  ചക്രവർത്തി  നബിയാണെന്ന് വാദിക്കുന്ന ഈ വ്യക്തിയുമായി (മുഹമ്മദ്‌ നബിയെ പ്പറ്റി ചോദിച്ചു മനസ്സിലാക്കുകയായിരുന്നു 
 ചക്രവർത്തി) അടുത്ത കുടുംബ ബന്ധമുള്ളത്  നിങ്ങളിൽ ആർക്കാണ്?എന്ന് ചോദിച്ചു .അബൂ സുഫ്യാൻ പറഞ്ഞു:ഞാനാണ് കൂട്ടത്തിൽ ഏറ്റവും ബന്ധമുള്ളവൻ.ചക്രവർത്തി പറഞ്ഞു; അയാളെ എന്റെ അടുത്തേക്ക് നിർത്തൂ,അയാളുടെ സഖാക്കളെ അയാളുടെ പിറകിലായും  നിർത്തൂ
‏ ثُمَّ قَالَ لِتَرْجُمَانِهِ قُلْ لَهُمْ إِنِّي سَائِلٌ هَذَا عَنْ هَذَا الرَّجُلِ، فَإِنْ كَذَبَنِي فَكَذِّبُوهُ‏.‏ فَوَاللَّهِ لَوْلاَ الْحَيَاءُ مِنْ أَنْ يَأْثِرُوا عَلَىَّ كَذِبًا لَكَذَبْتُ عَنْهُ، ثُمَّ كَانَ أَوَّلَ مَا سَأَلَنِي عَنْهُ أَنْ قَالَ كَيْفَ نَسَبُهُ فِيكُمْ قُلْتُ هُوَ فِينَا ذُو نَسَبٍ‏.‏ قَالَ فَهَلْ قَالَ هَذَا الْقَوْلَ مِنْكُمْ أَحَدٌ قَطُّ قَبْلَهُ قُلْتُ لاَ‏.‏ قَالَ فَهَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ قُلْتُ لاَ‏.‏ قَالَ فَأَشْرَافُ النَّاسِ يَتَّبِعُونَهُ أَمْ ضُعَفَاؤُهُمْ فَقُلْتُ بَلْ ضُعَفَاؤُهُمْ‏.‏ قَالَ أَيَزِيدُونَ أَمْ يَنْقُصُونَ قُلْتُ بَلْ يَزِيدُونَ‏.‏ قَالَ فَهَلْ يَرْتَدُّ أَحَدٌ مِنْهُمْ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ قُلْتُ لاَ‏.‏ قَالَ فَهَلْ كُنْتُمْ تَتَّهِمُونَهُ بِالْكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ قُلْتُ لاَ‏.‏ قَالَ فَهَلْ يَغْدِرُ قُلْتُ لاَ، وَنَحْنُ مِنْهُ فِي مُدَّةٍ لاَ نَدْرِي مَا هُوَ فَاعِلٌ فِيهَا‏.‏ قَالَ وَلَمْ تُمْكِنِّي كَلِمَةٌ أُدْخِلُ فِيهَا شَيْئًا غَيْرُ هَذِهِ الْكَلِمَةِ‏.‏ قَالَ فَهَلْ قَاتَلْتُمُوهُ قُلْتُ نَعَمْ‏.‏ قَالَ فَكَيْفَ كَانَ قِتَالُكُمْ إِيَّاهُ قُلْتُ الْحَرْبُ بَيْنَنَا وَبَيْنَهُ سِجَالٌ، يَنَالُ مِنَّا وَنَنَالُ مِنْهُ‏.‏ قَالَ مَاذَا يَأْمُرُكُمْ قُلْتُ يَقُولُ اعْبُدُوا اللَّهَ وَحْدَهُ، وَلاَ تُشْرِكُوا بِهِ شَيْئًا، وَاتْرُكُوا مَا يَقُولُ آبَاؤُكُمْ، وَيَأْمُرُنَا بِالصَّلاَةِ وَالصِّدْقِ وَالْعَفَافِ وَالصِّلَةِ‏.‏
(അബൂ സുഫ്യാൻ പറയുന്നു)എന്നിട്ട്  ചക്രവർത്തി  പരിഭാഷകനോട്പ റഞ്ഞു:ഞാൻ ഇദ്ദേഹത്തെ (മുഹമ്മദ്‌ നബി) പ്പറ്റി ഇയാളോട്  ചില ചോദ്യങ്ങൾ ചോദിക്കും, അപ്പോൾ ഇയാൾ കളവു പറയുകയാണെങ്കിൽ അദ്ദേഹം (അബൂ സുഫ്‌യാൻ) പറയുന്നത് കളവാണെന്ന് പറയണമെന്ന് ഇവരോട്(കൂടെയുള്ളവരോട്‌) പറയുക.(അബൂ സുഫ്‌യാൻ പറയുന്നു)
എന്നെ ഒരു കള്ളനായി എന്റെ സഖാക്കൾ മുദ്ര കുത്തുമെന്നു ഞാൻ  ഭയപ്പെട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നബിയെ പ്പറ്റി കളവു പറയുമായിരുന്നു.
ശേഷം അവർ തമ്മിൽ (ഹിർക്കലും അബൂ സുഫ്യാനും) നടന്ന സംഭാഷണം സംഭാഷണ രൂപേണ ചുവടെ ചേർക്കുന്നു (ഹദീസിൽ ഇത് REPORTED SPEECH ആണ്.)
ഹിർഖൽ: അദ്ദേഹത്തിന്റെ കുലമെങ്ങനെ? അബൂസുഫ്യാന്‍: ഉന്നതകുലജാതന്‍. ഹിർഖൽ: ഇദ്ദേഹത്തിനുമുമ്പ് ആരെങ്കിലും നിങ്ങള്ക്കി ടയില്‍ പ്രവാചകത്വം വാദിച്ചിട്ടുണ്ടോ? അബൂ: ഇല്ല. ഹിർഖൽ : അദ്ദേഹത്തിന്റെ പൂര്വി്കരില്‍ രാജാക്കന്മാരുണ്ടോ? അബൂ: ഇല്ല. ഹിർഖൽ: ജനങ്ങളില്‍ ശക്തരോ ദുര്ബലരോ അദ്ദേഹത്തെ അനുഗമിക്കുന്നത്? അബൂ:  ദുർബലർ. ഹിർഖൽ: അവര്‍ വർദ്ധിക്കുകയോ ചുരുങ്ങുകയോ? അബൂ: വർദ്ധിക്കുന്നു. ഹിർഖൽ: ആരെങ്കിലും മതം പരിത്യജിച്ചോ: അബൂ: ഇല്ല. ഹിർഖൽ: പ്രവാചകത്വവാദവുമായി വരുന്നതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിരുന്നോ? അബൂ: ഇല്ല. ഹിർഖൽ : അദ്ദേഹം വഞ്ചിച്ചിരുന്നോ? അബൂ: ഇല്ല, ഇപ്പോള്‍ ഞങ്ങളദ്ദേഹവുമായി ഒരു കരാറിലാണ് ഇതിലദ്ദേഹം എന്തുചെയ്യുമെന്നതറിയില്ല. (അബൂസുഫ്യാന്‍ പറയുന്നു: ഇതല്ലാതെ ഒന്നും എനിക്ക് ആ സംസാരത്തില്‍ കടത്തിക്കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല.) ഹിർഖൽ: : നിങ്ങളദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ? അബൂ: അതേ. ഹിർഖൽ:: യുദ്ധം എങ്ങനെയായിരുന്നു? അബൂ: യുദ്ധത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ വിജയിക്കും ചിലപ്പോള്‍ അവരും. ഹിർഖൽ:: അദ്ദേഹം എന്തൊക്കെയാണ് കല്പിക്കുന്നത്: അബൂ: അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേര്ക്കാ തിരിക്കുക. പൂര്വപിതാക്കളുടെ വാദഗതികള്‍ വർജ്ജിക്കുക    . നമസ്കാരം, സത്യസന്ധത, ധാര്മ്മി കപാലനം, കുടുംബബന്ധം ചേര്ക്കകല്‍ എന്നിവയും കല്പിക്കുന്നു.
 فَقَالَ لِلتَّرْجُمَانِ قُلْ لَهُ سَأَلْتُكَ عَنْ نَسَبِهِ، فَذَكَرْتَ أَنَّهُ فِيكُمْ ذُو نَسَبٍ، فَكَذَلِكَ الرُّسُلُ تُبْعَثُ فِي نَسَبِ قَوْمِهَا، وَسَأَلْتُكَ هَلْ قَالَ أَحَدٌ مِنْكُمْ هَذَا الْقَوْلَ فَذَكَرْتَ أَنْ لاَ، فَقُلْتُ لَوْ كَانَ أَحَدٌ قَالَ هَذَا الْقَوْلَ قَبْلَهُ لَقُلْتُ رَجُلٌ يَأْتَسِي بِقَوْلٍ قِيلَ قَبْلَهُ، وَسَأَلْتُكَ هَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ فَذَكَرْتَ أَنْ لاَ، قُلْتُ فَلَوْ كَانَ مِنْ آبَائِهِ مِنْ مَلِكٍ قُلْتُ رَجُلٌ يَطْلُبُ مُلْكَ أَبِيهِ، وَسَأَلْتُكَ هَلْ كُنْتُمْ تَتَّهِمُونَهُ بِالْكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ فَذَكَرْتَ أَنْ لاَ، فَقَدْ أَعْرِفُ أَنَّهُ لَمْ يَكُنْ لِيَذَرَ الْكَذِبَ عَلَى النَّاسِ وَيَكْذِبَ عَلَى اللَّهِ، وَسَأَلْتُكَ أَشْرَافُ النَّاسِ اتَّبَعُوهُ أَمْ ضُعَفَاؤُهُمْ فَذَكَرْتَ أَنَّ ضُعَفَاءَهُمُ اتَّبَعُوهُ، وَهُمْ أَتْبَاعُ الرُّسُلِ، وَسَأَلْتُكَ أَيَزِيدُونَ أَمْ يَنْقُصُونَ فَذَكَرْتَ أَنَّهُمْ يَزِيدُونَ، وَكَذَلِكَ أَمْرُ الإِيمَانِ حَتَّى يَتِمَّ، وَسَأَلْتُكَ أَيَرْتَدُّ أَحَدٌ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ فَذَكَرْتَ أَنْ لاَ، وَكَذَلِكَ الإِيمَانُ حِينَ تُخَالِطُ بَشَاشَتُهُ الْقُلُوبَ، وَسَأَلْتُكَ هَلْ يَغْدِرُ فَذَكَرْتَ أَنْ لاَ، وَكَذَلِكَ الرُّسُلُ لاَ تَغْدِرُ، وَسَأَلْتُكَ بِمَا يَأْمُرُكُمْ، فَذَكَرْتَ أَنَّهُ يَأْمُرُكُمْ أَنْ تَعْبُدُوا اللَّهَ، وَلاَ تُشْرِكُوا بِهِ شَيْئًا، وَيَنْهَاكُمْ عَنْ عِبَادَةِ الأَوْثَانِ، وَيَأْمُرُكُمْ بِالصَّلاَةِ وَالصِّدْقِ وَالْعَفَافِ‏.‏ فَإِنْ كَانَ مَا تَقُولُ حَقًّا فَسَيَمْلِكُ مَوْضِعَ قَدَمَىَّ هَاتَيْنِ، وَقَدْ كُنْتُ أَعْلَمُ أَنَّهُ خَارِجٌ، لَمْ أَكُنْ أَظُنُّ أَنَّهُ مِنْكُمْ، فَلَوْ أَنِّي أَعْلَمُ أَنِّي أَخْلُصُ إِلَيْهِ لَتَجَشَّمْتُ لِقَاءَهُ، وَلَوْ كُنْتُ عِنْدَهُ لَغَسَلْتُ عَنْ قَدَمِهِ‏.‏

(പിന്നീട് ചക്രവർത്തി പരിഭാഷകനോട് പറഞ്ഞു;'അവരോടു പറയുക')
‘’ഞാനദ്ദേഹത്തിന്റെ കുലമഹിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഉന്നതകുലജാതനാണെന്ന് താങ്കള്‍ പറഞ്ഞു. പ്രവാചകന്മാര്‍ ഉന്നതകുലജാതരായിരിക്കും. ഇതിനുമുമ്പ് ആരെങ്കിലും ഈ വാദം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്ന് നിങ്ങള്‍ പറഞ്ഞു. മുമ്പാരെങ്കിലും ഈ വാദം ഉന്നയിച്ചിരുന്നുവെങ്കില്‍ തീര്ച്ചെയായും മുന്ഗാമികളുടെ വാദം പിന്തുടരുന്ന ഒരാളാണ് ഇദ്ദേഹമെന്നു ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ പിതാക്കളിലാരെങ്കിലും രാജാവായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ ഇല്ലായെന്ന് പറഞ്ഞു. പൂര്വികരില്‍ രാജാക്കന്മാരായി ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പറയുമായിരുന്നു, പൂര്വിരകരുടെ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്ന്. പ്രവാചകത്വവാദത്തിന് മുമ്പ് അദ്ദേഹം കളവുപറഞ്ഞതായി ആരോപണമുണ്ടായിരുന്നോ എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന് നിങ്ങള്‍ പറഞ്ഞു: ജനങ്ങളുടെമേല്‍ കളവ് പറയാത്തൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ കളവുപറയുകയില്ല. അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ശക്തരോ ദുര്ബനലരോ എന്ന ചോദ്യത്തിന് ദുര്ബലര്‍ എന്നാണ് താങ്കളുടെ മറുപടി. അങ്ങനെത്തന്നെയാണ് പ്രവാചകന്മാരുടെ അനുയായികള്‍. അവര്‍  എണ്ണത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു  താങ്കള്‍ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് വിശ്വാസത്തിന്റെ കാര്യം. അത് പൂര്ത്തി യാകുവോളം  എണ്ണത്തിൽ വർദ്ധിച്ചു  കൊണ്ടേയിരിക്കും. ഇസ്‌ലാം സ്വീകരിച്ച ആരെങ്കിലും അത് ഉപേക്ഷിച്ചിട്ടുണ്ടോ  എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന്  താങ്കൾ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് സത്യവിശ്വാസം; അതിന്റെ തെളിച്ചം/സന്തോഷം/പ്രസന്നത ഹൃദയങ്ങളിൽ  അലിഞ്ഞുചേര്ന്നു കഴിഞ്ഞാല്‍. അദ്ദേഹം വഞ്ചന പ്രവര്ത്തിനച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് താങ്കള്‍ മറുപടി പറഞ്ഞു. പ്രവാചകന്മാര്‍ അങ്ങനെത്തന്നെയാണ്, വഞ്ചിക്കുകയില്ല. നിങ്ങളോടദ്ദേഹം എന്ത് കല്പിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഒന്നിനേയും പങ്കുചേര്ക്കാ തെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും വിഗ്രഹപൂജ വര്ജ്ജി ക്കണമെന്നും നമസ്കാരം, സത്യസന്ധത, വിശുദ്ധി എന്നിവ പാലിക്കണമെന്നും കല്പിക്കുന്നതായി താങ്കള്‍ പറഞ്ഞു. താങ്കള്‍ പറഞ്ഞതെല്ലാം സത്യമാണെങ്കില്‍ അദ്ദേഹം എന്റെ ഈ സ്ഥാനം വരെ കീഴടക്കും. ഒരു പ്രവാചകന്റെ ആഗമനം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, അത് നിങ്ങളുടെ (അറബികളുടെ) കൂട്ടത്തില്നി്ന്നായിരിക്കുമെന്ന് ഞാന്‍ ധരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സമീപം എത്തിച്ചേരാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കുമായിരുന്നു. ഞാനദ്ദേഹത്തിന്റെ സമീപത്തെത്തിയിരുന്നെങ്കില്‍ അവിടുത്തെ ഇരുപാദങ്ങളും ഞാന്‍ കഴുകുമായിരുന്നു.
 ثُمَّ دَعَا بِكِتَابِ رَسُولِ اللَّهِ صلى الله عليه وسلم الَّذِي بَعَثَ بِهِ دِحْيَةُ إِلَى عَظِيمِ بُصْرَى، فَدَفَعَهُ إِلَى هِرَقْلَ فَقَرَأَهُ فَإِذَا فِيهِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ‏.‏ مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ‏.‏ سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى، أَمَّا بَعْدُ فَإِنِّي أَدْعُوكَ بِدِعَايَةِ الإِسْلاَمِ، أَسْلِمْ تَسْلَمْ، يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ وَ‏{‏يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَنْ لاَ نَعْبُدَ إِلاَّ اللَّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ‏}‏ قَالَ أَبُو سُفْيَانَ فَلَمَّا قَالَ مَا قَالَ، وَفَرَغَ مِنْ قِرَاءَةِ الْكِتَابِ كَثُرَ عِنْدَهُ الصَّخَبُ، وَارْتَفَعَتِ الأَصْوَاتُ وَأُخْرِجْنَا، فَقُلْتُ لأَصْحَابِي حِينَ أُخْرِجْنَا لَقَدْ أَمِرَ أَمْرُ ابْنِ أَبِي كَبْشَةَ، إِنَّهُ يَخَافُهُ مَلِكُ بَنِي الأَصْفَرِ‏.‏ فَمَا زِلْتُ مُوقِنًا أَنَّهُ سَيَظْهَرُ حَتَّى أَدْخَلَ اللَّهُ عَلَىَّ الإِسْلاَمَ‏.‏
 തുടര്ന്ന്   ബുസ്വ്റ രാജാവിനെത്തിക്കാനും (അവിടുന്നദ്ദേഹം ഹിര്ഖലിന് കൈമാറാനുമായി) ദഹിയ്യ കൈവശം കൊടുത്തു വിട്ട  ,നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സന്ദേശം കൊണ്ട് വന്നു ഹിർഖലിനു നല്കപ്പെട്ടു  ഹിർക്കൽ കത്തെടുത്തു വായിച്ചു .കത്തിലെ വാചകങ്ങൾ ഇതായിരുന്നു 
 :- بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ‏.‏ مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ‏.‏ سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى، أَمَّا بَعْدُ فَإِنِّي أَدْعُوكَ بِدِعَايَةِ الإِسْلاَمِ، أَسْلِمْ تَسْلَمْ، يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ وَ‏{‏يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَنْ لاَ نَعْبُدَ إِلاَّ اللَّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ‏}‏
 "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍. അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദിൽ നിന്ന്  റോം ചക്രവര്ത്തിു ഹിര്ഖലിന്. സന്മാര്ഗം് പിന്തുടരുന്നവര്ക്ക് സമാധാനം. താങ്കള്‍ ഇസ്ലാം സ്വീകരിക്കുക; രക്ഷപ്പെടും. ഇസ്ലാം സ്വീകരിക്കുക എങ്കില്‍ അല്ലാഹു താങ്കള്ക്ക് ഇരട്ടി പ്രതിഫലം നല്കും. അല്ലാത്തപക്ഷം താങ്കളുടെ പ്രജകളായ കർഷകരുടെ  കുറ്റംകൂടി താങ്കള്‍ വഹിക്കേണ്ടിവരും. വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക എന്ന തത്വത്തിലേക്ക്‌. എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍  അല്ലാഹുവിന്ന്‌  കീഴ്പെട്ടവരാണ്‌/മുസ്‌ലിംകളാണ് എന്നതിന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക'' (പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍:64)

 (അബൂസുഫ്യാന്‍ പറയുന്നു)
അതോടെ ബഹളവും ശബ്ദകോലാഹലവുമായി.  ഞങ്ങളെ പുറത്താക്കി. (പുറത്തുവന്ന അബൂസുഫ്യാന്‍ കൂട്ടുകാരോട് പറഞ്ഞു): മുഹമ്മദിന്റെ കാര്യം അത്യുന്നതമായിരിക്കുന്നു. റോമന്‍ ചക്രവര്ത്തി അദ്ദേഹത്തെ ഭയപ്പെടുന്നു! ഇതോടെ  ദൈവദൂതന്‍ വിജയിക്കുമെന്ന് എനിക്ക് ദൃഢബോധ്യമായി. അവസാനം അല്ലാഹു എന്നെ ഇസ്ലാമില്‍ പ്രവേശിപ്പിച്ചു.
 وَكَانَ ابْنُ النَّاظُورِ صَاحِبُ إِيلِيَاءَ وَهِرَقْلَ سُقُفًّا عَلَى نَصَارَى الشَّأْمِ، يُحَدِّثُ أَنَّ هِرَقْلَ حِينَ قَدِمَ إِيلِيَاءَ أَصْبَحَ يَوْمًا خَبِيثَ النَّفْسِ، فَقَالَ بَعْضُ بَطَارِقَتِهِ قَدِ اسْتَنْكَرْنَا هَيْئَتَكَ‏.‏ قَالَ ابْنُ النَّاظُورِ وَكَانَ هِرَقْلُ حَزَّاءً يَنْظُرُ فِي النُّجُومِ، فَقَالَ لَهُمْ حِينَ سَأَلُوهُ إِنِّي رَأَيْتُ اللَّيْلَةَ حِينَ نَظَرْتُ فِي النُّجُومِ مَلِكَ الْخِتَانِ قَدْ ظَهَرَ، فَمَنْ يَخْتَتِنُ مِنْ هَذِهِ الأُمَّةِ قَالُوا لَيْسَ يَخْتَتِنُ إِلاَّ الْيَهُودُ فَلاَ يُهِمَّنَّكَ شَأْنُهُمْ وَاكْتُبْ إِلَى مَدَايِنِ مُلْكِكَ، فَيَقْتُلُوا مَنْ فِيهِمْ مِنَ الْيَهُودِ‏.‏ فَبَيْنَمَا هُمْ عَلَى أَمْرِهِمْ أُتِيَ هِرَقْلُ بِرَجُلٍ أَرْسَلَ بِهِ مَلِكُ غَسَّانَ، يُخْبِرُ عَنْ خَبَرِ رَسُولِ اللَّهِ صلى الله عليه وسلم فَلَمَّا اسْتَخْبَرَهُ هِرَقْلُ قَالَ اذْهَبُوا فَانْظُرُوا أَمُخْتَتِنٌ هُوَ أَمْ لاَ‏.‏ فَنَظَرُوا إِلَيْهِ، فَحَدَّثُوهُ أَنَّهُ مُخْتَتِنٌ، وَسَأَلَهُ عَنِ الْعَرَبِ فَقَالَ هُمْ يَخْتَتِنُونَ‏.‏ فَقَالَ هِرَقْلُ هَذَا مَلِكُ هَذِهِ الأُمَّةِ قَدْ ظَهَرَ‏.‏

(ഉപ നിവേദകൻ  പറയുന്നു)
- ഇബ്നു ന്നാതൂര്‍ ഈലിയാഗവര്ണരറും ഹിർഖൽ  ക്രൈസ്തവ  ശാമിന്റെ  ചക്രവർത്തിയും ആയിരുന്നു.  ഹിർഖൽ ഈലിയയില് വന്ന ഒരു ദിവസം രാവിലെ വളരെ ഖിന്നനായി പുരോഹിതന്മാര്‍ അദ്ദേഹത്തോട് കാരണം ചോദിച്ചു. ഹിർഖൽ ഒരു ജ്യോതിഷിയായിരുന്നു. ഹിർഖല്‍ മറുപടി പറഞ്ഞു:' രാത്രി  ഞാൻ  നക്ഷത്രം നോക്കിയപ്പോള്‍ ചേലാകർമ്മം  നടത്തുന്നവരുടെ നേതാവ്‌ പ്രത്യക്ഷപ്പെട്ടതായി കണ്ടു. ആരാണു ചേലാ കര്മ്മം് ചെയ്യുന്ന ജന വിഭാഗം? ജനങ്ങള്‍ മറുപടി പറഞ്ഞു; അവര്‍ .യഹൂദര്‍ അല്ലാതെ മറ്റാരുമല്ല. താങ്കള്‍ ജൂതന്മാരെ ഭയപ്പെടേണ്ടതില്ല,താങ്കളുടെ ആളുകള്ക്ക് രാജ്യത്തുള്ള എല്ലാ ജൂതന്മാരെയും കൊല്ലാൻ  നിര്ദേ്ശം നല്കി ഈ പ്രശ്നം ഒഴിവാക്കാം .അവര് ഈ വിഷയം ചര്ച്ച ചെയ്തു കൊണ്ടിരിക്കെ   അല്ലാഹുവിന്റെ  റസൂലിന്റെ  ദൂതുമായി   ഗസ്സാനിലെ രാജാവ് അയച്ച ദൂതന്‍ അവിടെ എത്തി.  ഹിർഖൽ അയാള്‍ ചേലാകർമ്മം  ചെയ്യപ്പെട്ടവനാണോ അല്ലേ എന്നു പരിശോധിക്കാന്‍ കല്പ്പിചു.അവർ പരിശോധിച്ച്  ദൂതന്‍ ചേലാകർമ്മം  ചെയ്യപ്പെട്ടിട്ടുണ്ടെന്നു അറിയിച്ചു .ഹിർഖൽ അദ്ദേഹത്തോട്  അറബികളെ  സംബന്ധിച്ച് ചോദിച്ചപ്പോള്‍ അറബികളും ചേലാകർമ്മം ചെയ്യുന്നവരാണെന്ന് അയാള്‍ വെളിപ്പെടുത്തി . ഇതു കേട്ടപ്പോള്‍ അറബികളുടെ പരമാധികാരം വന്നെത്തിയിരിക്കുന്നു എന്നു ഹിർഖൽ അഭിപ്രായപ്പെട്ടു.
 ثُمَّ كَتَبَ هِرَقْلُ إِلَى صَاحِبٍ لَهُ بِرُومِيَةَ، وَكَانَ نَظِيرَهُ فِي الْعِلْمِ، وَسَارَ هِرَقْلُ إِلَى حِمْصَ، فَلَمْ يَرِمْ حِمْصَ حَتَّى أَتَاهُ كِتَابٌ مِنْ صَاحِبِهِ يُوَافِقُ رَأْىَ هِرَقْلَ عَلَى خُرُوجِ النَّبِيِّ صلى الله عليه وسلم وَأَنَّهُ نَبِيٌّ، فَأَذِنَ هِرَقْلُ لِعُظَمَاءِ الرُّومِ فِي دَسْكَرَةٍ لَهُ بِحِمْصَ ثُمَّ أَمَرَ بِأَبْوَابِهَا فَغُلِّقَتْ، ثُمَّ اطَّلَعَ فَقَالَ يَا مَعْشَرَ الرُّومِ، هَلْ لَكُمْ فِي الْفَلاَحِ وَالرُّشْدِ وَأَنْ يَثْبُتَ مُلْكُكُمْ فَتُبَايِعُوا هَذَا النَّبِيَّ، فَحَاصُوا حَيْصَةَ حُمُرِ الْوَحْشِ إِلَى الأَبْوَابِ، فَوَجَدُوهَا قَدْ غُلِّقَتْ، فَلَمَّا رَأَى هِرَقْلُ نَفْرَتَهُمْ، وَأَيِسَ مِنَ الإِيمَانِ قَالَ رُدُّوهُمْ عَلَىَّ‏.‏ وَقَالَ إِنِّي قُلْتُ مَقَالَتِي آنِفًا أَخْتَبِرُ بِهَا شِدَّتَكُمْ عَلَى دِينِكُمْ، فَقَدْ رَأَيْتُ‏.‏ فَسَجَدُوا لَهُ وَرَضُوا عَنْهُ، فَكَانَ ذَلِكَ آخِرَ شَأْنِ هِرَقْلَ‏.‏ رَوَاهُ صَالِحُ بْنُ كَيْسَانَ وَيُونُسُ وَمَعْمَرٌ عَنِ الزُّهْرِيِّ‏.‏
 തുടര്ന്നു  ഹിർഖൽ റൂമിയയിലെ  തന്റെ കൂട്ടുകാരന് ഇത് സംബന്ധിച്ച് ഒരു  കത്തെഴുതി. അയ്യാല്‍ അദ്ദേഹം ഹിർഖലിനെ പോലെ തന്നെ പണ്ഡിതനായിരുന്നു . ശേഷം ഹിർഖൽ   സിറിയൻ  പട്ടണമായ ഹിമ്സിലെക്കു പുറപ്പെട്ടു . കൂട്ടുകാരന്റെ മറുപടി വരുന്നത്‌ വരെ അവിടെ .തങ്ങി. മറുപടി വന്നപ്പോള്‍ മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം സല്ലമയുടെ വരവു സത്യപ്പെടുത്തുന്ന വിധത്തിലും  തിരുനബിയുടെ പ്രവാചകത്വം  അംഗീകരിക്കുന്ന വിധത്തിലും ഹിർഖലിന്റെ അഭിപ്രായത്തോട്  യോചിച്ചു കൊണ്ടുള്ളതായിരുന്നുമറുപടി. അങ്ങിനെ ഹിർഖൽ എല്ലാ ബൈസന്റൈന്‍ നേതാക്കളെയും ഹിമ്സിലെ തന്റെ കൊട്ടാരത്തില്‍ വിളിച്ചു വരുത്തി. എല്ലാവരും എത്തിയപ്പോള്‍  കൊട്ടാര വാതിലുകൾ  അടക്കാന്‍ ഹിർഖൽ ഉത്തരവിട്ടു . എന്നിട്ടു ഹിർഖൽ പറഞ്ഞു: ഓ ..റോമാക്കാരേ,നിങ്ങള്‍ വിജയം ആഗ്രഹിക്കുന്നവരും സന്മാര്ഗ്ഗ് ദര്ശ നം തേടുന്നവരും നിങ്ങളുടെ സാമ്രാജ്യം നില നില്ക്കവണമെന്നു ആഗ്രഹിക്കുന്നവരുമാണെങ്കില്‍, നിങ്ങള്‍ ഈ നബിക്ക് ബൈഅത്ത്‌ ചെയ്യണം-അതായത് ഇസ്ലാം സ്വീകരിക്കണം- ഇതു കേട്ട ആളുകള്‍ ഇഷ്ടപ്പെടാതെ കൊട്ടാര  വാതിലുകളിലേക്കു ഓടി. പക്ഷേ വാതിലുകള്‍ അടച്ചിട്ടിരുന്നു. ഹിർഖൽ ജനങ്ങള്ക്ക് ഇസ്ലാമിനോടുള്ള വെറുപ്പും അവര്‍ സ്വീകരിക്കില്ല എന്ന കാര്യവും മനസ്സിലാക്കിയപ്പോള്‍ അവരെ തിരികെ വിളിപ്പിച്ചു. അവര്‍ തിരിച്ചു വന്നപ്പോള്‍ അദ്ദേഹം അവരോട്‌ പറഞ്ഞു:ഞാൻ  നിങ്ങളുടെ മതത്തില്‍ നിങ്ങളുടെ വിശ്വാസ തീവ്രത മനസ്സിലാക്കാന്‍ വേണ്ടിയാണ് അതു പറഞ്ഞത് .  നിങ്ങളുടെ  വിശ്വാസം എനിക്ക് ബോധ്യപ്പെട്ടു .'ഇതു കേട്ടപ്പോള്‍ അവര്‍ ഹിർഖലിനു സുജൂദ് ചെയ്തു അയാളില്‍ സംപ്രീതരായി. ഇതാണു ഹിർഖലിന്റെ  കഥയുടെ അന്ത്യം.
https://sunnah.com/bukhari/1/7

TO JOIN OUR WHATS APP 8848787706
ABBAS PARAMBADAN
ASSALAMU A'LYKUM.